• Logo

Allied Publications

Americas
1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിൽ നിന്നും പിടികൂടി
Share
ഹൂസ്റ്റൺ : 3 കാലുകളുള്ള ജിനോർമസ് എന്ന ഇനത്തിൽപ്പെട്ട ചീങ്കണ്ണിയെ ഹൂസ്റ്റണിലെ മിസോറി സിറ്റി പരിസരത്ത് നിന്നും പിടികൂടി .1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിക്ക് ഏകദേശം 85 വയസ് പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് കാലുകളുള്ള കൂറ്റൻ ചീങ്കണ്ണിയെ പിടികൂടിയത് .

അർധരാത്രിയിൽ ഹൂസ്റ്റണിന്‍റെ തെക്കുപടിഞ്ഞാറുള്ള മിസോറി സിറ്റിയിലെ തന്‍റെ വീടിനടുത്തുള്ള റോഡിന്‍റെ വശത്ത് ഭീമാകാരമായ ചീങ്കണ്ണിയെ കണ്ടതായി കോർണിയലസ് ഗ്രെഗ് ജൂനിയർ പറഞ്ഞു. ഗ്രെഗ് ഉടൻ തന്നെ എമർജൻസി നന്പറിൽ ബന്ധപ്പെടുകയായിരുന്നു. ഹൂസ്റ്റണിലെ "ഗേറ്റർ റാംഗ്ലർ" എന്നറിയപ്പെടുന്ന തിമോത്തി ഡിരാമസ് ഒരു മണിക്കൂറിന് ശേഷം എത്തി. 11 അടി നീളവും 1,200 പൗണ്ട് ഭാരവുമുള്ള ഗേറ്റർ പിടിച്ചെടുക്കാൻ ഡിരാമസിന് ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. മുൻവശത്തെ വലതുകാലിന്റെ ഭാഗം നഷ്ടപ്പെട്ട ഗേറ്ററിന് ഏകദേശം 85 വർഷം പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.

ടെക്സസിൽ ചീങ്കണ്ണികൾ അസാധാരണമല്ല. അരലക്ഷത്തോളം ചീങ്കണ്ണികൾ സംസ്ഥാനത്ത് വസിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇവരിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്‍റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലാണ്.

സെപ്റ്റംബറിൽ ഹൂസ്റ്റണിന് പുറത്തുള്ള അറ്റാസ്കോസിറ്റയിൽ ഒരാളുടെ പിക്കപ്പ് ട്രക്കിന്‍റെ അടിയിൽ വിശ്രമിക്കുന്ന 12 അടി ചീങ്കണ്ണിയെ കണ്ടെത്തിയിരുന്നു . കഴിഞ്ഞ വേനൽക്കാലത്ത് 3.5 അടി നീളമുള്ള ചീങ്കണ്ണിയെ ലേക് വർത്തിലെ ഒരു ബാങ്ക് എടിഎമ്മിൽ നിന്ന് കണ്ടെത്തിയിരുന്നു.

പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.