• Logo

Allied Publications

Middle East & Gulf
കൊച്ചുകൃഷ്ണന്‍റെ നിര്യാണത്തിൽ കൈരളി ഫുജൈറ അനുശോചിച്ചു
Share
ഫുജൈറ: യുഎഇയിലെ അറിയപ്പെടുന്ന സാമൂഹികസാംസ്ക്കാരിക പ്രവർത്തകനും കേരള പ്രവാസി ക്ഷേമ ബോർഡ് മുൻ അംഗവും ലോക കേരള സഭാംഗവുമായിരുന്ന ആർ.കൊച്ചുകൃഷ്ണന്‍റെ നിര്യാണത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി.

കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ലെനിൻ ജി.കുഴിവേലി അധ്യക്ഷത വഹിച്ചു.

കൈരളി ഫുജൈറയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കാണ് കൊച്ചുകൃഷ്ണൻ വഹിച്ചതെന്ന് ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ അനുസ്മരിച്ചു.

സഹരക്ഷാധികാരി സുജിത്ത്.വി.പി, സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി, ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, കൈരളി മുൻ ഭാരവാഹികളായ അഷറഫ് പിലാക്കൽ, വി.എസ്.സുഭാഷ് എന്നിവരും അനുശോചനം അറിയിച്ചു.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.