• Logo

Allied Publications

Americas
മകനെ രക്ഷിക്കാൻ ശ്രമം; നായ്ക്കളുടെ ആക്രമണത്തിൽ ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം
Share
ഇന്ത്യാനപോളിസ്: മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നായയുടെ ആക്രമണത്തിൽ ഇന്ത്യാന ഷെരീഫ് ഓഫീസ് ഡെപ്യൂട്ടി തമീക്ക വൈറ്റ്(46) അന്തരിച്ചു.

ഗുരുതരമായി പരിക്കേറ്റ തമീക്കയെ ഉ‌ടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരനായ മകൻ സുഖം പ്രാപിച്ചു വരികയാണ്. ആക്രമണകാരിയായ നായയെ പൊലീസ് വെടിവച്ചു കൊന്നു.

17 വർഷമാ‌യി മരിയോൺ കൗണ്ടി ഷെരീഫ് ഓഫീസിൽ ഡെപ്യൂട്ടിയായിരുന്നു തമീക്ക. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ സംരക്ഷിച്ച് കൊണ്ടാണ് തമീക്ക മരണത്തിന് കീഴടങ്ങിയതെന്നായിരുന്നു ഷെരീഫ് ഓഫീസിലെ വൈറ്റിന്‍റെ കമാൻഡർ ബ്രിട്ടാനി സെലിഗ്മാൻ പറഞ്ഞത്.

ധീരയും ആത്മാർഥതയുള്ള പൊതുസേവകയും ആയിരുന്നു തമീക്കയെന്നായിരുന്നു സേനയുടെ പ്രതികരണം. ആക്രമണകാരിയായ നായയുടെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.

നായയുടെ ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നായ പിറ്റ്ബുൾ ടൈപ്പാണെന്നും എന്നാൽ ഡിഎൻഎ ടെസ്റ്റ് നടത്തിമാത്രമേ ഇത് ഉറപ്പിക്കാന്‍ സാധിക്കുവെന്നും ഇന്ത്യാനപോളിസ് ആനിമൽ ആന്‍റ് കെയർ സർവീസ് വ്യക്തമാക്കി.

ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി.
നാഷ്‌വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി(47) അന്തരിച്ചു.
സ്വർഗീയ നാദം സംഗമം അറ്റ്ലാന്‍റയിൽ ഓഗസ്റ്റ് രണ്ട് മുതൽ.
അറ്റ്ലാന്‍റാ: അറ്റ്ലാന്‍റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്‍റെ ആഭി
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ.
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു.
വിസ്‌കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്.
വിസ്‌കോൻസെൻ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി.
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്‍റ് തോമസ് സീറോമലബാർ കത്തിഡ്രലിന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റ