• Logo

Allied Publications

Middle East & Gulf
സഫ്‌ദറുള്ള ഖാന്‍റെ മൃതദ്ദേഹം സംസ്കരിച്ചു
Share
ബംഗളൂരു: ഷാർജ രാജകുടുംബാംഗവും ഷാർജ എക്യുസ്ട്രൈൻ ആൻഡ് റൈസിംഗ് ക്ലബ്‌ ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് ബിൻ സഖർ അൽ ഖാസ്മിയുടെ സ്റ്റാഫ്, ബംഗളൂരു സ്വദേശി സഫ്ദറുള്ള ഖാന്‍റെ (57) മൃതദേഹം സംസ്കരിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി എക്യുസ്ട്രൈൻ ആൻഡ് റൈസിംഗ് ക്ലബ്‌ പരിശീലകനായി ജോലി ചെയ്തു വരികയായിരുന്ന സഫ്ദറുള്ള ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

സഫ്‌ദറുള്ളയുടെ ഭാര്യയും മക്കളും നാട്ടിൽ ആണ്. മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് എയർ അറേബ്യ വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചത്.‌‌

യുഎഇയിലെ യാബ് ലീഗൽ സർവീസ് സിഇഒയും ജീവകാരുണ്യ പ്രവർത്തകനുമായ സലാംപാപ്പിനിശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരായ നിഹാസ് ഹാഷിം, അബു ചേറ്റുവ എന്നിവർ ചേർന്നാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി
ലുലു എക്സ്ചേഞ്ചിന്‍റെ കുവൈറ്റിലെ 35ാം ശാഖ തുറന്നു.
കുവൈറ്റ് സിറ്റി: പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്‍റെ കുവൈറ്റിലെ 35ാം ശാഖ പ്രവർത്തനമാരംഭിച്ചു.
മീലാദ് മഹാസമ്മേളനം വെള്ളിയാഴ്ച; സി. മുഹമ്മദ് ഫൈസി മുഖ്യാതിഥി.
കുവൈറ്റ് സിറ്റി: ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെള്ളിയാഴ്ച ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാ
അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ ഫർവാനിയ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
ഫർവാനിയ: അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
ജീവൻ രക്ഷിക്കാൻ കെെകോർത്ത് നവയുഗം; കാത്തുനിൽക്കാതെ ഷരുൺ മടങ്ങി.
അൽഹസ: ജീവൻ രക്ഷിക്കാൻ കൈകോർത്ത സന്മനസുകളുടെ ശ്രമം വിഫലമാക്കി കാൻസർ രോഗിയായ യുവാവ് മരണത്തിനു കീഴടങ്ങി.