• Logo

Allied Publications

Middle East & Gulf
സഫ്‌ദറുള്ള ഖാന്‍റെ മൃതദ്ദേഹം സംസ്കരിച്ചു
Share
ബംഗളൂരു: ഷാർജ രാജകുടുംബാംഗവും ഷാർജ എക്യുസ്ട്രൈൻ ആൻഡ് റൈസിംഗ് ക്ലബ്‌ ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് ബിൻ സഖർ അൽ ഖാസ്മിയുടെ സ്റ്റാഫ്, ബംഗളൂരു സ്വദേശി സഫ്ദറുള്ള ഖാന്‍റെ (57) മൃതദേഹം സംസ്കരിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി എക്യുസ്ട്രൈൻ ആൻഡ് റൈസിംഗ് ക്ലബ്‌ പരിശീലകനായി ജോലി ചെയ്തു വരികയായിരുന്ന സഫ്ദറുള്ള ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

സഫ്‌ദറുള്ളയുടെ ഭാര്യയും മക്കളും നാട്ടിൽ ആണ്. മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് എയർ അറേബ്യ വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചത്.‌‌

യുഎഇയിലെ യാബ് ലീഗൽ സർവീസ് സിഇഒയും ജീവകാരുണ്യ പ്രവർത്തകനുമായ സലാംപാപ്പിനിശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരായ നിഹാസ് ഹാഷിം, അബു ചേറ്റുവ എന്നിവർ ചേർന്നാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.