• Logo

Allied Publications

Middle East & Gulf
സുഡാനിൽനിന്ന് 7,000 പേരെ ഒഴിപ്പിച്ച് സൗദി
Share
ജിദ്ദ: സുഡാനില്‍നിന്നു വിവിധ രാജ്യക്കാരെ ഒഴിപ്പിക്കുന്നത് സൗദി തുടരുന്നു. വിവിധ രാജ്യക്കാരായ 7,000ലേറെ പേരെ ഇതുവരെ ഒഴിപ്പിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുഹൃദ് രാജ്യങ്ങളിലെ പൗരൻമാർക്ക് സുഡാനിൽ നിന്ന് മടങ്ങാനുള്ള എല്ലാ സഹായങ്ങളും തുടരുമെന്ന് സൗദി വ്യക്തമാക്കി.

ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽനിന്ന് 110 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സൗദി ഒഴിപ്പിച്ചത്. 7839 പേരെ കഴിഞ്ഞദിവസം വരെ സുഡാനിൽനിന്ന് സൗദിയിൽ എത്തിച്ചു. ഇതിൽ 247 പേർ മാത്രമാണു സൗദി പൗരന്മാർ. വെള്ളിയാഴ്ച കപ്പൽ വഴി 1766 പേരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിച്ചിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് സൗദി പൗരൻ.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്. സുഡാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും സുഹൃദ് രാജ്യങ്ങളിലെ പൗരൻമാർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യം നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.