• Logo

Allied Publications

Europe
പ്രവാസി മലയാളികളുടെ കലാ സാംസ്കാരികവേദി പ്രൗഢഗംഭീരമായി
Share
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസിമലയാളികൾക്കായി വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ഒരുക്കിയ പ്രഥമ കലാസാംസ്കാരിക വേദി പ്രൗഢഗംഭീരമായി തുടങ്ങി.

ഏപ്രിൽ 28നു വൈകുന്നേരം നാലിന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരികവേദി വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്‍റും ധന്യഗ്രൂപ്പ് ഓഫ് കന്പനികളുടെ സിഇഒയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി കൊണ്ടിരിക്കുന്നതുമായ ജോണ്‍ മത്തായി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള ഭദ്രദീപം തെളിച്ചു പ്രവാസികൾക്കായി നവസന്ദേശം പകർന്നപ്പോൾ വെർച്വൽ പ്ലാറ്റ്ഫോമിൽ പങ്കെടുത്തു കൊണ്ടിരുന്ന എല്ലാ പ്രവാസി മലയാളികളും തന്നെ ദീപം തെളിച്ചു കൊണ്ടു ആ സന്ദേശം ഏറ്റുവാങ്ങി. വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലാണ് ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്യുവാനെത്തിയത്.

ജെയിംസ് പാത്തിക്കലിന്‍റെ(വൈസ് പ്രസിഡന്‍റ് ജർമൻ പ്രൊവിൻസ്) ഈശ്വര പ്രാർഥനയ്ക്കുശേഷം, വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണൻ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. യോഗാധ്യക്ഷനെ ചെയർമാൻ ജോളി തടത്തിൽ, ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള തുടങ്ങിയവർ വേൾഡ് മലയാളി കൗണ്‍സിൽ തുടക്കമിട്ട കലാസാംസ്കാരികവേദിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്‍റ് ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ സെക്രട്ടറി ബാബു തോട്ടപ്പള്ളി ആശംസകൾ നേർന്നു.

പ്രത്യേക അഥിതികളായെത്തിയ കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ഡയറക്ടർ മനുവും പബ്ലിക് റിലേഷൻ ഓഫീസർ ജയനും എയർപോർട്ടിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തേയും അവരുടെ സേവനം യാത്രക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു.

മാധ്യമപ്രവർത്തകനും വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവൻസ് പ്രസിഡന്‍റുമായ ജോസ് കുന്പിലുവേലിൽ, വേൾഡ് മലയാളി കൗണ്‍സിൽ ഡോക്ടേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. ജിമ്മി മൊയ്ലാൻ, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് തോമസ് അറംന്പൻകുടി, വേൾഡ് മലയാളി കൗണ്‍സിൽ എൻആർകെ ഫോറം പ്രസിഡന്‍റ് അബ്ദുൾ ഹാക്കിം, മാധ്യമപ്രവർത്തകനും പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ കുര്യൻ സോമൻ തുടങ്ങിയവരാണ് അഭിലാഷ് എന്ന യുവാവിന്‍റെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുവാനുള്ള പാനലിൽ ഉണ്ടായിരുന്നത്.

പ്രമുഖ എഴുത്തുകാരിയും വാഗ്മിയും അക്ഷരി ഫൗണ്ടേഷൻ സിഇഒയും വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്‍റുമായ പ്രഫ. ഡോ. ലളിത മാത്യു കലാസാംസ്കാരിക വേദിയിൽ കവിതയുടെ പ്രാധാന്യത്തെക്കുറിച്ചു ഹ്രസ്വമായി പ്രതിപാദിച്ചു കൊണ്ടു താനെഴുതിയ ഉറങ്ങട്ടെ മുത്തശി എന്ന കവിത അവതരിപ്പിച്ചു. രാജു കന്നേക്കാട്ടു(അയർലൻഡ് പ്രൊവൻസ്) അവതരിപ്പിച്ച ഗഫൂർക്ക ദോസ്ത് എന്ന കവിതയും ജോണ്‍സണ്‍, ആൻസി തലശല്ലൂർ(പ്രസിഡന്‍റ്), വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക രീജണ്‍) അവതരിപ്പിച്ച രുഗ്മ ഗാനവും ഷൈബു ജോസഫ് കട്ടിക്കാട്ടിന്‍റെ ഗാനവും ഗായകനും കലാകാരനുമായ സോബിച്ചൻ ചേന്നങ്കരയുടെ ഗാനങ്ങളും ഈ കലാസാംസ്കാരികവേദിയെ പ്രൗഢഗംഭീരമാക്കി.വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ടു കൃതജ്ഞത പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്േ‍റയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം മേയ് 26 ഉച്ചക്കഴിഞ്ഞു മൂന്നിന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി മലയാളികൾക്കിടയിൽ ഇദംപ്രദമായി ആരംഭിക്കുന്ന ഈ കലാസാംസ്കാരികവേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്കു വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ സ്വാഗതം ചെയ്യുന്നു.

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.