• Logo

Allied Publications

Americas
അറ്റ്ലാന്‍റയിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
Share
അറ്റ്ലാന്‍റ: അമേരിക്കയിലെ അറ്റ്ലാന്‍റയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.

വെസ്റ്റ് പീച്ച്‌ട്രീ സ്ട്രീറ്റ് നോർത്ത് സൈഡ് ഹോസ്പിറ്റലിന്‍റെ വിശ്രമമുറിയിൽ കയറിയാണ് തോക്കുധാരി ആക്രമണം അഴിച്ചുവിട്ടത്. കെട്ടിടത്തിന്‍റെ 11ാം നിലയിലുള്ള മുറിയിൽ വിശ്രമിച്ചവർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പിനുശേഷം ഒരു വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ അറ്റ്ലാന്‍റ് പോലീസ് പിടികൂടുകയായിരുന്നു. ഡിയോണ്‍ പാറ്റേഴ്സണ്‍(24) ആണ് അക്രമം നടത്തിയത്. ഇയാളെ കുറിച്ചു കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.

39 വയസുള്ള സ്ത്രീയാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായും അധികൃതർ അറിയിച്ചു. 25, 39, 56, 71 വയസുള്ള സ്ത്രീകൾക്കാണ് വെടിയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.

ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്