• Logo

Allied Publications

Middle East & Gulf
അജ്മാനിൽ മരിച്ച ശ്രീലങ്കൻ യുവാവിന്‍റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു
Share
ദുബായ്: അജ്മാനിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ശ്രീലങ്കൻ സ്വദേശി സുദർമ്മൻ ചന്ദ്രന്‍റെ ബന്ധുക്കളെ തിരിച്ചറിഞ്ഞു. ജോലി ആവശ്യാർഥം ദുബായിൽ എത്തിയതായിരുന്നു ഇദ്ദേഹം.

ഏജന്‍റിന്‍റെ ചതിയിൽ പെട്ട് ജോലി ഒന്നും തരപ്പെടാതെ മനോവിഷമത്തിൽ അകപ്പെട്ടു അജ്മാനിൽ താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു. പിന്നീട് യുഎഇയിലെ യാബ് ലീഗൽ സർവീസിന്‍റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ എന്നിവർക്ക് വിവരം ലഭിക്കുകയും അവരുടെ കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായി ശ്രീലങ്കൻ കോൺസുലേറ്റിന്‍റെ സഹായം തേടുകയും, ശ്രീലങ്കൻ പോലീസുമായി സഹകരിച്ചു ബന്ധുക്കളെ കണ്ടെത്തുകമാ‌‌യിരുന്നു. മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്ന നടപടിക്രങ്ങൾ പൂർത്തീകരിച്ചു വരുകയാണ്.

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.