• Logo

Allied Publications

Europe
എട്ട് വര്‍ഷമായി ചൂട് വർധിക്കുന്നു; കാലാവസ്ഥാ റിപ്പോര്‍ട്ടുമായി യുഎന്‍
Share
ബെര്‍ലിന്‍: കഴിഞ്ഞ എട്ട് വര്‍ഷമായി ലോകത്ത് ചൂട് വർധിക്കുന്നു എന്ന് യുഎന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. ലോകത്ത് റിക്കാർഡ് ചൂട് ഉണ്ടായത് കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലാണെന്നും ചൂടിന്‍റെ കാര്യത്തിൽ അഞ്ചാമതോ ആറാമത്തെയോ സ്ഥാനത്തായിരിക്കും 2022 എന്നും റിപ്പോർട്ട് പറയുന്നു. യുഎന്‍ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് (ഡബ്ല്യൂഎംഒ) റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ ഉഷ്ണതരംഗത്തിൽ യൂറോപിൽ 15,000ത്തിലധികം മരണങ്ങള്‍ക്ക് സംഭവിച്ചു. വെള്ളപ്പൊക്കവും ചൂടുകാറ്റും വരൾച്ചയും ലോകത്തെയാകെ ബാധിച്ചു. കടലിൽ നിന്നുള്ള ചൂടും വർധിച്ചു. അന്‍റാർട്ടിക് കടൽ മഞ്ഞും യൂറോപ്യൻ ആൽപ്‌സ് ഹിമാനിയും കുറഞ്ഞ അളവിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 ഒക്ടോബറിനും 2022 ഒക്ടോബറിനും ഇടയില്‍ ചില ഹിമാനികളുടെ ശരാശരി കനം 1.3 മീറ്റര്‍ (4.3 അടി) വരെ നഷ്ടമായി. 2021 ല്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത ഉയര്‍ന്നു.

1990 കളിൽ ഉണ്ടായിരുന്നതിന്‍റെ ഇരട്ടി വേഗത്തിലാണ് ഇപ്പോൾ സമുദ്രനിരപ്പ് ഉയരുന്നത്. കാലാവസ്ഥയിലെ ഈ പ്രതികൂല പ്രവണതകൾ 2060 വരെ തുടർന്നേക്കാം. 2022ൽ ദക്ഷിണാഫ്രിക്കയിലുണ്ടായ വരൾച്ചയും, പാക്കിസ്ഥാനിലുണ്ടായ കനത്തമഴയും ചൈനയിലും യൂറോപ്പിലും ഉണ്ടായ ചൂടുകാറ്റും ദശലക്ഷക്കണക്കിനു ജീവനുകളെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.

2022 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് അവ വര്‍ധിക്കുന്നത് തുടരുകയാണ്.സമുദ്രങ്ങള്‍ ഇതിനിടയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയതായിരുന്നു. സമുദ്രോപരിതലത്തിന്‍റെ 58 ശതമാനവും കടല്‍ ചൂട് അനുഭവപ്പെട്ടതായി ഡബ്ല്യൂഎംഒ അറിയിച്ചു.

ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി വാട്ടർഫോർഡ്.
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ ഒഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.
വെനീസിൽ ‌‌മേൽപ്പാലത്തിൽനിന്ന് ബസ് വീണ് 21 മരണം.
വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസിൽ ബസ് മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേർ മരിച്ചു.
ചുമർ ചിത്രകലയെ പ്രവാസി കലാസാംസ്കാരികവേദിയിൽ പരിചയപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ.
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയന്‍റെ ആറാം കലാസാംസ്കാരിക സമ്മേളനത്തിൽ കേരളത്തിന്‍റെ തനതു സാംസ്കാരിക ചിത്രക
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് തുടക്കം.
ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.
സിനഡ് സമ്മേളനത്തിന് ഇന്നു തുടക്കം.
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്ത, ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്