• Logo

Allied Publications

Middle East & Gulf
ഈദുൽ ഫിത്വർ: ഷാർജയിലും ദുബായിലും പാർക്കുകളിൽ സമയമാറ്റം
Share
ഷാർജ: ചെറിയ പെരുന്നാളായ ഈദുൽ ഫിത്വർ പ്രമാണിച്ച് ഷാർജയിലെ പാർക്കുകളിൽ സമയമാറ്റം. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർക്കുകൾ വൈകീട്ട് നാലുമുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക. അതേസമയം, ഷാർജ നാഷനൽ പാർക്ക്, റോള പാർക്ക് എന്നിവ രാവിലെ എട്ടുമുതൽ രാത്രി 12 വരെ തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായിയിലെ പാർക്കുകളിലും സമയമാറ്റം പ്രഖ്യാപിച്ചിരുന്നു.

സഫാരി പാർക്ക് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ, മുഷ്‌രിഫ് നാഷനൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകീട്ട് ആറുവരെ ക്രീക്ക് പാർക്ക്, മംസാർ പാർക്ക്, സബീൽ പാർക്ക്, സഫ പാർക്ക്, മുഷറഫ് നാഷനൽ പാർക്ക് എന്നിവ രാവിലെ എട്ടുമുതൽ രാത്രി 11വരെ, ഖുർആനിക് പാർക്ക് രാവിലെ എട്ടുമുതൽ രാത്രി 10വരെ, ദുബായ് ഫ്രെയിം രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ, ചിൽഡ്രൻസ് സിറ്റി രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് തുറന്നു പ്രവർത്തിക്കുക.

ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്.
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചത
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ.
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എ
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.
അബ്ദുൾ റഹീമിന്‍റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദു
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി.
മസ്‍കറ്റ്: ഒ­മാ­നില്‍ മ­ഴ­ക്കെ­ടു­തി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 18 ആയി.