• Logo

Allied Publications

Middle East & Gulf
ദൈർഘ്യം കുറഞ്ഞ നോമ്പ്: ഗൾഫിൽ കുവൈറ്റ് രണ്ടാമത്
Share
കുവൈറ്റ് സിറ്റി: ഈ വിശുദ്ധ റമദാൻ മാസത്തിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയത്തിന്‍റെ കാര്യത്തിൽ കുവൈറ്റ് അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനത്തും ഗൾഫിൽ രണ്ടാം സ്ഥാനത്തും. സിറിയ, പലസ്തീൻ എന്നീ രാജ്യങ്ങൾ പോലെ ഏകദേശം പതിനാലര മണിക്കൂറാണ് കുവൈറ്റിലെ നോമ്പ് സമയം.

ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാമത്. ആ രാജ്യത്തെ പൗരന്മാർ വെറും 12 മണിക്കൂറും 37 മിനിറ്റുമാണ് അവിടങ്ങളിലെ നോമ്പ് സമയമെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

13 മണിക്കൂറും 27 മിനിറ്റുമായി സൊമാലിയയാണ് രണ്ടാം സ്ഥാനത്ത്. യെമൻ (14 മണിക്കൂറും ഏഴ് മിനിറ്റും) സുഡാൻ (14 മണിക്കൂറും എട്ട് മിനിറ്റും) മൗറിറ്റാനിയ (14 മണിക്കൂറും 15 മിനിറ്റും) എന്നിങ്ങനെയാണ് നോമ്പ് സമയം. 14 മണിക്കൂറും 15 മിനിറ്റും കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള ഖത്തർ അറബ് രാജ്യങ്ങളിൽ ആറാമതാണ്.

ഒമാനിലെ 14 മണിക്കൂർ 37 മിനിറ്റും സൗദി അറേബ്യയിലും യുഎഇയിലും 14 മണിക്കൂറും 41 മിനിറ്റും ബഹ്‌റൈനിൽ 14 മണിക്കൂറും 49 മിനിറ്റുമാണ് നോമ്പ്.

അന്താരാഷ്‌ട്ര തലത്തിൽ, ഗ്രീൻലാൻഡിൽ താമസിക്കുന്ന മുസ്‌ലിംകൾ ഏകദേശം 20 മണിക്കൂർ ദൈർഘ്യമേറിയ നോമ്പെടുക്കുമ്പോൾ പോളണ്ടിൽ ഏകദേശം 18 മണിക്കൂറും 30 മിനിറ്റും റഷ്യയിൽ ഏകദേശം 18 മണിക്കൂറും 29 മിനിറ്റും ദൈർഘ്യമുണ്ട് നോമ്പിന്.

ദക്ഷിണാഫ്രിക്ക, അർജന്‍റീന, ന്യൂസിലാൻഡ്, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നോമ്പ് സമയം. ഏകദേശം 11 മുതൽ 12 മണിക്കൂർ വരെ. ബ്രസീലിലെ മുസ്‌ലീംകൾ ഏകദേശം 12 മുതൽ 13 മണിക്കൂർ വരെ നോമ്പെടുക്കുന്നു.

കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസി കേരളാ കോൺഗ്രസ് നേതാക്കന്മാ
പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുന്നു.
ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്
ഇന്ത്യൻ കമ്പനികൾക്കായി സെമിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ കമ്പനികൾക്കായി "കുവൈറ്റിൽ ബിസിനസ് ചെയ്യാം' എന്ന വിഷ‌യത്തിൽ ഹൈബ്രിഡ് ഫോർമാറ്റിൽ കു
മജ്‌ലിസ് പൊതുപരീക്ഷ; തിളക്കമാർന്ന വിജയവുമായി മദ്റസകൾ.
ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെഎംഇബി) നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമി
ഷാര്‍ജ കെഎംസിസിക്ക് പുതിയ നേതൃത്വം.
ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.