• Logo

Allied Publications

Americas
ശീതകാല കൊടുങ്കാറ്റ്: ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Share
ന്യൂയോർക്ക്: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് ഗവർണർ കാത്തി ഹോച്ചുൾ ന്യൂയോർക്കിൽ തിങ്കളാഴ്ച രാത്രി 8 മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് തിങ്കളാഴ്ച രാത്രിക്കും ബുധനാഴ്‌ചയ്‌ക്കും ഇടയിൽ ന്യൂജേഴ്‌സിന്യൂയോർക്ക് എന്നിവയുടെ ചില ഭാഗങ്ങളിൽ ഒരു അടി മഞ്ഞ് വീഴ്ത്തിയേക്കാം.

വടക്കൻ ന്യൂജേഴ്‌സിക്കൊപ്പം ഹഡ്‌സൺ താഴ്‌വരയിൽ ഏറ്റവും കനത്ത മഞ്ഞുവീഴ്‌ചയും ബ്രോങ്ക്‌സിന് തീരപ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ മഴ കനത്തേക്കാം.

തിങ്കളാഴ്ച പ്രതീക്ഷിക്കുന്ന മഞ്ഞുവീഴ്ചയുടെ കനത്തതും നനഞ്ഞതുമായ സ്വഭാവം തീവ്രമായ കാറ്റിനൊപ്പം വൈദ്യുതി ലൈനുകളെ വീഴ്ത്തിയേക്കാം . അത് 1 1/2 അടി മഞ്ഞ് 3 അടിയായി അനുഭവപ്പെടും. ഹഡ്‌സൺ വാലിയിലും വടക്കൻ ന്യൂജേഴ്‌സിയിലും ചില സ്ഥലങ്ങളിൽ ഒരടി വരെ മഞ്ഞ് വീഴുകയും ന്യൂയോർക്ക് സിറ്റി ഉൾപ്പെടെയുള്ളവയിൽ കനത്ത മഴയും ചെളിയും കലർന്ന മഞ്ഞു വീഴ്ചയും പ്രതീക്ഷിക്കുന്നു. കുറച്ച് ദിവസത്തേക്ക് പ്രദേശത്തുടനീളമുള്ള യാത്രാമാർഗങ്ങൾ തടസപ്പെടാനിടിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ വർഷം അവസാനം ഏറ്റവും മാരകമായ മഞ്ഞുവീഴ്ച ഉണ്ടായ ഗവർണറുടെ ജന്മനാടായ ബഫലോയിൽ ആവശ്യമെങ്കിൽ അടിയന്തര പ്രതികരണത്തിൽ സഹായിക്കാൻ നാഷണൽ ഗാർഡിനെ സജീവമാക്കിയിട്ടുണ്ട് . മുൻകൂട്ടി സജ്ജമാക്കിയ എമർജൻസി ഉദ്യോഗസ്ഥരും സ്ഥലത്ത് സജ്ജരാണ്. തീരദേശ ന്യൂനമർദം രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നതിനാൽ തിങ്കളാഴ്ച വൈകുന്നേരം ചെറിയ മഴയും മഞ്ഞും ആരംഭിക്കുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്‍റർനാഷണൽ പ്രയർ ലൈൻ.
ഹൂസ്റ്റൺ : ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും അതോടൊപ
ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലിയിൽ വിജയ് യേശുദാസ് – രഞ്ജിനി ജോസ്.
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിൽ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ജിനി ജോസി
സുരിനാമിന്‍റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി ദ്രൗപദി മുർമു.
പാരാമാറിബൊ: തെക്കനമേരിക്കൻ ചെറുരാജ്യമായ സുരിനാമിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്‌ട്രപതി
ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂജേഴ്‌സി മുൻ ഗവർണറും റിപ്പബ്ലിക്കൻ പാർ
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കി