• Logo

Allied Publications

Americas
കുട്ടികളെ ജോലിക്ക് അനുവദിക്കുന്ന നിയമത്തിൽ അർക്കൻസാസ് ഗവർണർ ഒപ്പുവച്ചു
Share
അർക്കൻസാസ് : 16 വയസിനു താഴെയുള്ള തൊഴിലാളികളുടെ പ്രായം പരിശോധിച്ച് അവർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നിയമത്തിൽ ഒപ്പുവച്ചു.

ഫലത്തിൽ, റിപ്പബ്ലിക്കൻ ഗവർണർ ഒപ്പിട്ട പുതിയ നിയമം 14ഉം 15ഉം വയസുള്ളവർക്ക് ബാധകമാണ്. കാരണം മിക്ക കേസുകളിലും അർക്കൻസാസ് ബിസിനസുകൾക്ക് 14 വയസിന് താഴെയുള്ളവരെ ജോലിക്ക് എടുക്കാൻ നിയമപരമായി അനുവാദമില്ല.

2023ലെ യൂത്ത് ഹയറിംഗ് ആക്ട് പ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ജോലി ലഭിക്കുന്നതിന് ലേബർ ഡിവിഷന്‍റെ അനുമതി വാങ്ങേണ്ടതില്ല. ജോലിയിൽ പ്രവേശിക്കുന്നതിന്16 വയസിന് താഴെയുള്ളവരുടെ പ്രായം സംസ്ഥാനം ഇനി പരിശോധിക്കേണ്ടതില്ല. എന്നാൽ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന ജോലി സമയത്തിൽ മാറ്റില്ല.

“കുട്ടികളെ സംരക്ഷിക്കുന്നത് ഏറ്റവും പ്രധാനമാണെന്ന് ഗവർണർ വിശ്വസിക്കുന്നു. കുട്ടികൾക്ക് ജോലി ലഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുക എന്നത് മാതാപിതാക്കൾക്ക് പ്രയാസകരമായിരുന്നുവെന്നു സാൻഡേഴ്സിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അലക്സാ ഹെന്നിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു. "യഥാർത്ഥത്തിൽ കുട്ടികളെ സംരക്ഷിക്കുന്ന എല്ലാ ബാലവേല നിയമങ്ങളും ഇപ്പോഴും ബാധകമാണെന്നും അവർ കൂട്ടിച്ചേർത്തു.

തൊഴിൽ വിപണിയിൽ കുട്ടികളെ ജോലിക്കെടുക്കുന്നതും സാമ്പത്തിക ആവശ്യം നിറവേറ്റുന്നതും എളുപ്പമാക്കാൻ ശ്രമിക്കുന്ന ഒരേയൊരു സംസ്ഥാനം അർക്കൻസാസ്. മാത്രമല്ല, അയോവയും മിനസോട്ടയും ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ബില്ലുകൾ, യഥാക്രമം ചില കൗമാരക്കാരെ മീറ്റ് പാക്കിംഗ് പ്ലാന്റുകളിലും നിർമ്മാണത്തിലും ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ കൻസാസിൽ നിന്നു കാണാതായ അമ്മമാരുട
വാലി കോട്ടേജ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം.
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത്
നായര്‍ അസോസിയേഷന്‍ വിഷു ആഘോഷിച്ചു.
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈന്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു.
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഡാളസിൽ അന്തരിച്ചു.