• Logo

Allied Publications

Americas
കുട്ടികളെ ജോലിക്ക് അനുവദിക്കുന്ന നിയമത്തിൽ അർക്കൻസാസ് ഗവർണർ ഒപ്പുവച്ചു
Share
അർക്കൻസാസ് : 16 വയസിനു താഴെയുള്ള തൊഴിലാളികളുടെ പ്രായം പരിശോധിച്ച് അവർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നിയമത്തിൽ ഒപ്പുവച്ചു.

ഫലത്തിൽ, റിപ്പബ്ലിക്കൻ ഗവർണർ ഒപ്പിട്ട പുതിയ നിയമം 14ഉം 15ഉം വയസുള്ളവർക്ക് ബാധകമാണ്. കാരണം മിക്ക കേസുകളിലും അർക്കൻസാസ് ബിസിനസുകൾക്ക് 14 വയസിന് താഴെയുള്ളവരെ ജോലിക്ക് എടുക്കാൻ നിയമപരമായി അനുവാദമില്ല.

2023ലെ യൂത്ത് ഹയറിംഗ് ആക്ട് പ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ജോലി ലഭിക്കുന്നതിന് ലേബർ ഡിവിഷന്‍റെ അനുമതി വാങ്ങേണ്ടതില്ല. ജോലിയിൽ പ്രവേശിക്കുന്നതിന്16 വയസിന് താഴെയുള്ളവരുടെ പ്രായം സംസ്ഥാനം ഇനി പരിശോധിക്കേണ്ടതില്ല. എന്നാൽ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന ജോലി സമയത്തിൽ മാറ്റില്ല.

“കുട്ടികളെ സംരക്ഷിക്കുന്നത് ഏറ്റവും പ്രധാനമാണെന്ന് ഗവർണർ വിശ്വസിക്കുന്നു. കുട്ടികൾക്ക് ജോലി ലഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുക എന്നത് മാതാപിതാക്കൾക്ക് പ്രയാസകരമായിരുന്നുവെന്നു സാൻഡേഴ്സിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അലക്സാ ഹെന്നിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു. "യഥാർത്ഥത്തിൽ കുട്ടികളെ സംരക്ഷിക്കുന്ന എല്ലാ ബാലവേല നിയമങ്ങളും ഇപ്പോഴും ബാധകമാണെന്നും അവർ കൂട്ടിച്ചേർത്തു.

തൊഴിൽ വിപണിയിൽ കുട്ടികളെ ജോലിക്കെടുക്കുന്നതും സാമ്പത്തിക ആവശ്യം നിറവേറ്റുന്നതും എളുപ്പമാക്കാൻ ശ്രമിക്കുന്ന ഒരേയൊരു സംസ്ഥാനം അർക്കൻസാസ്. മാത്രമല്ല, അയോവയും മിനസോട്ടയും ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ബില്ലുകൾ, യഥാക്രമം ചില കൗമാരക്കാരെ മീറ്റ് പാക്കിംഗ് പ്ലാന്റുകളിലും നിർമ്മാണത്തിലും ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്‍റർനാഷണൽ പ്രയർ ലൈൻ.
ഹൂസ്റ്റൺ : ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും അതോടൊപ
ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലിയിൽ വിജയ് യേശുദാസ് – രഞ്ജിനി ജോസ്.
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിൽ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ജിനി ജോസി
സുരിനാമിന്‍റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി ദ്രൗപദി മുർമു.
പാരാമാറിബൊ: തെക്കനമേരിക്കൻ ചെറുരാജ്യമായ സുരിനാമിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്‌ട്രപതി
ന്യൂജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂജേഴ്‌സി മുൻ ഗവർണറും റിപ്പബ്ലിക്കൻ പാർ
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കി