• Logo

Allied Publications

Europe
ജർമൻ ഇറാനിയൻ പൗരന്‍റെ വധശിക്ഷ: ജർമനി രണ്ട് മുല്ല നയതന്ത്രജ്ഞരെ പുറത്താക്കി
Share
ബർലിൻ: ഇറാൻ ജർമൻ പൗരനായ ജംഷിദ് ശർമ്മദ് ഇറാനിൽ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തിൽ ജർമനിയിലെ രണ്ട് ഇറാനിയൻ എംബസി നയതന്ത്രജ്ഞരെ ജർമനി പുറത്താക്കി. ജർമനി വിടാൻ നയതന്ത്രജ്ഞരോട് "ഹ്രസ്വ അറിയിപ്പിൽ' ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി അന്നലീനെ ബെയർബോക്ക് പ്രഖ്യാപിച്ചു.

ഫെഡറൽ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് (ഗ്രീൻസ്) ജർമൻഇറാൻ വംശജനായ ജംഷിദ് ശർമ്മാദിന് ഇറാൻ ചുമത്തിയ വധശിക്ഷ തികച്ചും അസ്വീകാര്യമായ വിധിയെന്നാണ് വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് വിശേഷിപ്പിച്ചത്.

ജംഷിദ് ശർമ്മദിന്‍റെ വധശിക്ഷ റദ്ദാക്കാനും ന്യായവും ഭരണഘടനാപരവുമായ അപ്പീൽ പ്രക്രിയ നടത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കാനും ജർമനി ഇറാനോട് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ട് പോയി ഒരു മാസത്തിന് ശേഷം, ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ ഷമദ് കുറ്റസമ്മതം നടത്തിയത് പീഡനത്തിലൂടെയാണന്ന് മന്ത്രി ആരോപിച്ചു. 2020 ജൂലൈയിൽ ദുബായിൽ വെച്ച് 76 കാരനായ ജംഷിദ് ശർമദിനെ മുല്ല സഹായികൾ തട്ടിക്കൊണ്ടുപോയി. ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന് ഇറാനിയൻ വിപ്ലവ കോടതിന്ധ അദ്ദേഹത്തെ കുറ്റപ്പെടുത്തി. കഠിനമായ പീഡനത്തിലൂടെ ആംനസ്ററി ഇന്‍റർനാഷണൽ വിചാരണയെ ന്ധഷോ ട്രയൽന്ധ എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ജംഷിദ് ശർമ്മദ് തൂക്കിലേറ്റപ്പെടുമെന്ന് പ്രഖ്യാപിച്ചു. മുൻ വധശിക്ഷകൾ പോലെ തന്നെ ദയാരഹിതമായി ഭരണകൂടം മുന്നോട്ട് പോകുമെന്ന് മുല്ലമാർ വിധിയെഴുതി.

ലോകമെന്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയക്കാരും വിധിക്കെതിരെ പ്രതിഷേധിക്കുന്നു, ശർമ്മാദിനെ തൂക്കിലേറ്റുന്നതിൽ നിന്ന് രക്ഷിക്കാൻ ഫെഡറൽ ഗവണ്‍മെന്‍റിനോട് ആവുന്നതെല്ലാം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.