• Logo

Allied Publications

Europe
ജർമനി നാടുകടത്തുന്നവർ വീണ്ടും തിരിച്ചെത്തുന്നു
Share
ബെർലിൻ: അഭയാർഥികളെ ജർമനിയിൽ നിന്നുള്ള നാടുകടത്തലുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്പോൾ കുറ്റക്കാരായ നിരവധി കുടിയേറ്റക്കാർ രാജ്യത്തേക്ക് മടങ്ങിയെത്തുന്നു. ഇതിനകം നാടുകടത്തപ്പെട്ട വിദേശികളെ വീണ്ടും എറ്റെടുക്കുന്ന പ്രവണതയാണ് ജർമനി ഇപ്പോൾ സ്വീകരിയ്ക്കുന്നത്. ക്രിമിനലുകളായ വിദേശികൾക്കുള്ള പ്രവേശന നിരോധനം തുറന്ന അതിർത്തികളിൽ പ്രവർത്തിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

ലൈംഗിക കുറ്റവാളികളായി ചുമത്തപ്പെട്ടു നാടുകടത്തപ്പെട്ട അഫ്ഗാൻ പൗര·ാർ വീണ്ടും ജർമനിയുടെ മണ്ണിൽ തിരിച്ചെത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത്തരം നാടുകടത്തപ്പെട്ട 6000ത്തിലധികം പേർ ജർമനിയിൽ തിരിച്ചെത്തിയതായി കണക്കുകൾ പറയുന്നു. 2020 നും 2022 നും ഇടയിൽ, പ്രവേശന വിലക്കും താമസ നിരോധനവും ലംഘിച്ച 6,495 വിദേശികൾ ജർമനിയിൽ വീണ്ടും പിടിക്കപ്പെട്ടു എന്നു പറയുന്പോൾ തന്നെ ഇതിന്‍റെ ഉത്തരം എങ്ങനെ എന്നത് ഞെട്ടിക്കുന്നതാണ്. നിലവിലെ അഭയാർഥി സാഹചര്യം 2015 നെ അപേക്ഷിച്ച് നാടകീയമാണ്.

കുറ്റക്കാരുടെ സംഖ്യകൾ ഭയാനകമാണ്, കാരണം അവ ഗണ്യമായി വർധിക്കുന്നു. 2020 ൽ 1614 കേസുകളും 2021 ൽ ഇതിനകം 2074 കേസുകളും (+ 28.5 ശതമാനം) കഴിഞ്ഞ വർഷം 2807 പിടിച്ചെടുക്കലും (+ 35.3 ശതമാനം) ഉണ്ടായിരുന്നു. 2023 ജനുവരിയിൽ ഫെഡറൽ പോലീസ് ഉദ്യോഗസ്ഥർ 184 കേസുകൾ രജിസ്ററർ ചെയ്തു.റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം, ഒരുപക്ഷേ വളരെ കൂടുതലാണ്. ഏറ്റവുമൊടുവിൽ, മൂന്നിൽ രണ്ട് അറസ്റ്റുകളും അതിർത്തി പോലീസ് തിരച്ചിലിനിടെയാണ് നടന്നത്.

ഈ സംഖ്യകൾ ഒക്കെത്തന്നെ ആഭ്യന്തര മന്ത്രി ഫേസറിന്‍റെ സുരക്ഷാ നയത്തിലെ വലിയ വിടവുകൾ വെളിപ്പെടുത്തുന്നതായി സിഡിയു ഇന്‍റീരിയർ വിദഗ്ദ്ധനായ സ്റെറഫാൻ ഹെക്ക് പറയുന്നു.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.