• Logo

Allied Publications

Europe
ജർമനി നാടുകടത്തുന്നവർ വീണ്ടും തിരിച്ചെത്തുന്നു
Share
ബെർലിൻ: അഭയാർഥികളെ ജർമനിയിൽ നിന്നുള്ള നാടുകടത്തലുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്പോൾ കുറ്റക്കാരായ നിരവധി കുടിയേറ്റക്കാർ രാജ്യത്തേക്ക് മടങ്ങിയെത്തുന്നു. ഇതിനകം നാടുകടത്തപ്പെട്ട വിദേശികളെ വീണ്ടും എറ്റെടുക്കുന്ന പ്രവണതയാണ് ജർമനി ഇപ്പോൾ സ്വീകരിയ്ക്കുന്നത്. ക്രിമിനലുകളായ വിദേശികൾക്കുള്ള പ്രവേശന നിരോധനം തുറന്ന അതിർത്തികളിൽ പ്രവർത്തിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

ലൈംഗിക കുറ്റവാളികളായി ചുമത്തപ്പെട്ടു നാടുകടത്തപ്പെട്ട അഫ്ഗാൻ പൗര·ാർ വീണ്ടും ജർമനിയുടെ മണ്ണിൽ തിരിച്ചെത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത്തരം നാടുകടത്തപ്പെട്ട 6000ത്തിലധികം പേർ ജർമനിയിൽ തിരിച്ചെത്തിയതായി കണക്കുകൾ പറയുന്നു. 2020 നും 2022 നും ഇടയിൽ, പ്രവേശന വിലക്കും താമസ നിരോധനവും ലംഘിച്ച 6,495 വിദേശികൾ ജർമനിയിൽ വീണ്ടും പിടിക്കപ്പെട്ടു എന്നു പറയുന്പോൾ തന്നെ ഇതിന്‍റെ ഉത്തരം എങ്ങനെ എന്നത് ഞെട്ടിക്കുന്നതാണ്. നിലവിലെ അഭയാർഥി സാഹചര്യം 2015 നെ അപേക്ഷിച്ച് നാടകീയമാണ്.

കുറ്റക്കാരുടെ സംഖ്യകൾ ഭയാനകമാണ്, കാരണം അവ ഗണ്യമായി വർധിക്കുന്നു. 2020 ൽ 1614 കേസുകളും 2021 ൽ ഇതിനകം 2074 കേസുകളും (+ 28.5 ശതമാനം) കഴിഞ്ഞ വർഷം 2807 പിടിച്ചെടുക്കലും (+ 35.3 ശതമാനം) ഉണ്ടായിരുന്നു. 2023 ജനുവരിയിൽ ഫെഡറൽ പോലീസ് ഉദ്യോഗസ്ഥർ 184 കേസുകൾ രജിസ്ററർ ചെയ്തു.റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം, ഒരുപക്ഷേ വളരെ കൂടുതലാണ്. ഏറ്റവുമൊടുവിൽ, മൂന്നിൽ രണ്ട് അറസ്റ്റുകളും അതിർത്തി പോലീസ് തിരച്ചിലിനിടെയാണ് നടന്നത്.

ഈ സംഖ്യകൾ ഒക്കെത്തന്നെ ആഭ്യന്തര മന്ത്രി ഫേസറിന്‍റെ സുരക്ഷാ നയത്തിലെ വലിയ വിടവുകൾ വെളിപ്പെടുത്തുന്നതായി സിഡിയു ഇന്‍റീരിയർ വിദഗ്ദ്ധനായ സ്റെറഫാൻ ഹെക്ക് പറയുന്നു.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ