• Logo

Allied Publications

Europe
യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്നിൽ
Share
കീവ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം യുക്രെയ്ൻ ജനതയെ ഞെട്ടിച്ചു. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തി. ബൈഡന്‍റെ സന്ദർശനം യുക്രെയ്ൻ ജനതയ്ക്കുള്ള പിന്തുണയുടെ അടയാളമാണെന്ന് സെലൻസ്കി പ്രതികരിച്ചു. ബൈഡൻ തിങ്കളാഴ്ചയാണ് യുക്രെനിയൻ തലസ്ഥാനമായ കീവിലെത്തിയത്. റഷ്യൻ യുക്രെയ്ൻ ആദ്യ വാർഷികത്തിന് മുന്നോടിയായിട്ടാണ് സന്ദർശനം. 2022 ഫെബ്രുവരി 24 നാണ് യുദ്ധം ആരംഭിച്ചത്. സുരക്ഷാ കാരണങ്ങളാൽ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ലാത്ത സന്ദർശനം മോസ്കോ യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്നിലേക്കുള്ള ആദ്യ യാത്രയായിരുന്നു. ബൈഡൻ തലസ്ഥാനത്ത് എത്തിയപ്പോൾ എയർ റെയ്ഡ് സൈറൻ മുഴങ്ങി.

ബൈഡൻ പറഞ്ഞത്

റഷ്യയുടെ ക്രൂരമായ ആക്രമണത്തെ നയിക്കാൻ ലോകം തയ്യാറായപ്പോൾ യുക്രെയ്നിന്‍റെ ജനാധിപത്യവും പരമാധികാരവും തിരിച്ചു നൽകണമെന്നുള്ള സന്ദേശവും ജനത ഏറെറ്റടുത്തു. ഒരു വർഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയർന്നു നിൽക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ആർട്ടിലറി, വായു നിരീക്ഷണം, റഡാറുകളടക്കം യുക്രെയ്നിലേക്ക് ബൈഡൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ സൈനിക സഹായ പാക്കേജായി 500 മില്യണ്‍ ഡോളർ (468 ദശലക്ഷം) നൽകുമെന്ന് ബൈഡൻ പറഞ്ഞു.

പെന്‍റഗണ്‍ അനുസരിച്ച് യുദ്ധത്തിന്‍റെ ആരംഭം മുതൽ, ഇതിനോടകം യുഎസ് എത്തിയ യുഎസ് സൈനിക സഹായം ഏതാണ്ട് 30 ബില്യണ്‍ ഡോളർ വരും.

യുഎസിന്‍റെ സൈനിക സഹായമായി എം 1 അബ്രാം ടാങ്കുകൾ ഉൾപ്പെടുന്ന യുദ്ധവിമാനങ്ങൾ അയയ്ക്കാൻ വിസമ്മതിച്ചിരുന്നു.

റഷ്യയുടെ യുദ്ധ യന്ത്രവുമായി ബന്ധപ്പെട്ട വ്യക്തികൾക്കും കന്പനികൾക്കും എതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചു. കീവിലെ മാരിൻസ്കി കൊട്ടാരത്തിലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.

ജോസ് കുന്പിളുവേലിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.