• Logo

Allied Publications

Europe
ബൾഗേറിയയിൽ 18 കുടിയേറ്റക്കാരെ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
Share
സോഫിയ: ബൾഗേറിയൻ പോലീസ് വെള്ളിയാഴ്ച തലസ്ഥാനമായ സോഫിയയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 18 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.പ്രാഥമിക വിവരമനുസരിച്ച് 40 ഓളം കുടിയേറ്റക്കാരാണ് ട്രക്കിൽ ഉണ്ടായിരുന്നതെന്നും രക്ഷപ്പെട്ടവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും ബൾഗേറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷപ്പെട്ടവരിൽ ഭൂരിഭാഗം പേരുടെയും നില വളരെ ഗുരുതരമാണെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി അസെൻ മെഡ്ഷിദീവ് പറഞ്ഞു. ഓക്സിജന്‍റെ അഭാവം മൂലമാണ് മരണമെന്ന് കരുതുന്നു.

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നാണ് കുടിയേറ്റക്കാർ എത്തിയതെന്ന് അധികൃതർ പറഞ്ഞു. നാല് ബൾഗേറിയക്കാരെ സംശയിക്കുന്നതായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 40 ഓളം കുടിയേറ്റക്കാരെയാണ് തടി കയറ്റിയ ട്രക്ക് ഒളിപ്പിച്ചിരുന്നത്. കേസിൽ നാല് ബൾഗേറിയൻ പൗര·ാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തുർക്കി വഴിയാണ് കുടിയേറ്റക്കാർ അനധികൃതമായി അതിർത്തി കടന്നതെന്ന് നാഷണൽ ഇൻവെസ്ററിഗേറ്റീവ് സർവീസ് മേധാവി ബോറിസ്ളാവ് സരഫോവ് വിശദീകരിച്ചു.

ശ്വാസം മുട്ടിയാണ് 18 കുടിയേറ്റക്കാർ മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. തെക്കുകിഴക്കൻ ബൾഗേറിയയിൽ ട്രക്കിൽ കയറ്റുന്നതിന് മുന്പ് അവർ രണ്ട് ദിവസം വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.ഇരകളുടെ എണ്ണം കണക്കിലെടുക്കുന്പോൾ, ബൾഗേറിയയിലെ കുടിയേറ്റക്കാരുടെ ഏറ്റവും മാരകമായ സംഭവമാണിത്.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.