• Logo

Allied Publications

Middle East & Gulf
സ്നേഹവും സൗഹാർദവും കാത്ത് സൂക്ഷിക്കുക: അഡ്വ. എ.എം.ആരിഫ് എം.പി
Share
കുവൈറ്റ് സിറ്റി: പരസ്പരം പകയും വിദ്വോഷവും വളർത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ സ്നേഹവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് നമ്മിൽ നിന്നും ഉണ്ടാകേണ്ടതെന്ന് എ.എം. ആരിഫ് എംപി പ്രസ്താവിച്ചു. ഐസിഎഫ് അടക്കമുള്ള സുന്നീ സംഘടകളും അതിന്‍റെ നേതാക്കളും ഈ രംഗത്ത് നടത്തുന്ന സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മറ്റി സ്നേഹ കേരളം ക്യാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഹാർമണി കോണ്‍ക്ളേവ്’ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസാചരങ്ങഹളുടെ പേരിൽ മനുഷ്യനെ അകറ്റി നിർത്തുന്നതിന് പകരം മാനവീക മൂല്യങ്ങളുടെ ചരടിൽ മനുഷ്യരെ കോർത്തു നിർത്തുകയാണ് വേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസിഎഫ് കുവൈറ്റ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. നാഷണൽ ജനറൽ സെക്രട്ടറി അബ്ദുള്ള വടകര പ്രമേയ പ്രഭാഷണം നടത്തി. കുവൈറ്റ് ഇന്ത്യൻ ബിസിനസ് കൗണ്‍സിൽ സെക്രട്ടറി സുരേഷ്, സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൾ ഡോ. ബിനുമോൻ എന്നിവർ സംസാരിച്ചു. നാഷണൽ അഡ്മിൻ സെക്രട്ടറി ബഷീർ അണ്ടിക്കോട് സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി സ്വാലിഹ് കിഴക്കേതിൽ നന്ദിയും പറഞ്ഞു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്‍റെ 41ാമത് ഔട്ട് ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ 41ാമത് സ്റ്റോർ ഷാബിൽ പ്രവ
51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.