• Logo

Allied Publications

Middle East & Gulf
ഡോ. എം. പി. ഷാഫി ഹാജിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്
Share
ദോഹ: ഖത്തറിലെ മുതിർന്ന സംരംഭകനും സാമൂഹ്യ സാംസ്കാരിക നേതാവുമായ ഡോ. എം. പി. ഷാഫി ഹാജിക്ക് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്.

പ്രവാസ ലോകത്തെ 6 പതിറ്റാണ്ട് കാലത്തെ ധന്യമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്‍റെ ഏറ്റവും ഉയർന്ന ബഹുമതിയായ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് യുആർഎഫ്. സിഇഒ. ഡോ. സൗദീപ് ചാറ്റർജിയനും ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫും അറിയിച്ചു.

ഒരു മികച്ച സംരംഭകൻ എന്ന നിലയിലും മാതൃകാപരമായ സാമൂഹ്യ സാംസ്കാരിക വ്യക്തിത്വമെന്ന നിലയിലും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അവാർഡ് നിർണയ കമ്മറ്റി വിലയിരുത്തി. മാർച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത