• Logo

Allied Publications

Europe
അഞ്ജു അശോകിന്‍റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക കൈമാറി
Share
ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിംഗിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാലി നഴ്സ് അഞ്ജുവിന്‍റെ കുടുംബത്തിന് യുക്മ സമാഹരിച്ച തുക കൈമാറി. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനാമ് ധനസഹായം കൈമാറിയത്. ഇത്തിപ്പുഴയിലെ അഞ്ജുവിന്‍റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകനാണ് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിംഗിലെ മലയാളി അസോസിയേഷനും ചേർന്ന് അഞ്ജുവിന്‍റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച 28,72000 ലക്ഷം രൂപയാണ് കൈമാറിയത്.

അഞ്ജു ജോലി ചെയ്ത കേറ്ററിംഗ് ജനറൽ ആശുപത്രിയിൽ നിന്ന് കിട്ടേണ്ട അവകാശങ്ങൾ ലഭിക്കാൻ സർക്കാരിൽ ഇടപെടലുകൾ നടത്തുമെന്നും, യുക്മയുടേയും മലയാളി അസോസിയേഷന്‍റെയും, മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അഞ്ജുവിന്‍റെ കുടുംബത്തെ സഹായിക്കുവാൻ യുകെ മലയാളി സമൂഹം നൽകിയ 31338 പൗണ്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനും വയ്ക്കുന്നതിനുള്ള ചിലവും, മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ച മനോജിന്‍റെ വിമാന ടിക്കറ്റ് ഉൾപ്പെടെ ചിലവായ തുകയും കഴിഞ്ഞ് ബാക്കി തുകയാണ് കുടുംബത്തിന് ഇന്നലെ വൈക്കത്ത് വച്ച് മന്ത്രി കുടുബത്തിന് കൈമാറിയത്.

കഴിഞ്ഞവർഷം ഡിസംബർ 15നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) കൊല്ലപ്പെട്ടത്. ഇന്ത്യൻ എംബസിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചിരുന്നു.

പരിപാടിയിൽ യുക്മ മിഡ്ലാൻറ്സ് മുൻ റീജണൽ ട്രഷറർ സോബിൻ ജോണ്‍, ജിജി സോബിൻ, സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്‌സൽ, ഏരിയാ സെക്രട്ടറി കെ ശെൽവരാജ്, മറവവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രമ എന്നിവർ പങ്കെടുത്തു.

പ്രത്യേക സാഹചര്യത്തിൽ വിഷമമനുഭവിക്കുന്ന അഞ്ജുവിന്‍റെ കുടുംബത്തെ സഹായിക്കുവാൻ സ·നസ് കാണിച്ച് മുഴുവൻ യുകെ മലയാളികൾക്കും യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ വൈസ് പ്രസിഡൻറ് സിബു ജോസഫ് എന്നിവർ നന്ദി പറഞ്ഞു.

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.