• Logo

Allied Publications

Europe
റഷ്യൻ ഡീസലിന് യൂറോപ്യൻ യൂണിയൻ വിലക്ക്
Share
ബ്രസൽസ്: യുക്രെയ്നിൽ റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്നുള്ള ഇന്ധനങ്ങൾക്ക് അടുത്തഘട്ടം വിലക്ക് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. റഷ്യൻ ഡീസലിനാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനിലാകമാനം വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

എണ്ണവിൽപനയിൽനിന്നുള്ള പണം റഷ്യ യുദ്ധച്ചെലവുകൾക്ക് ഉപയോഗിക്കുന്നതു തടയനാണ് നടപടിയെന്ന് വിശദീകരണം. യൂറോപ്പിന്‍റെ ഡീസൽ ആവശ്യത്തിന്‍റെ 10 ശതമാനമാണ് റഷ്യയിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് നിറവേറ്റിയിരുന്നത്. വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ, ഇന്ധനക്ഷാമം നേരിടാൻ യുഎസിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യാനാണ് യൂറോപ്യൻ യൂണിയന്‍റെ ശ്രമം. ഇവിടങ്ങളിൽനിന്ന് ഇന്ധനം കൊണ്ടുവരാൻ ചെലവ് കൂടുതലാകും എന്നതാണ് പ്രധാന പ്രതിസന്ധി.

അതേസമയം റഷ്യയുമായിട്ടുള്ള യുദ്ധം തുടങ്ങിയതിൽപിന്നെ എട്ട് ദശലക്ഷം യുക്രെനിയക്കാർ രാജ്യത്തു നിന്നും പലായനം ചെയ്തു. യുഎൻ പറയുന്നതനുസരിച്ച്, എട്ട് ദശലക്ഷം യുക്രെയൻക്കാർ അയൽരാജ്യങ്ങളിലേക്കും അഞ്ച് ദശലക്ഷത്തിലധികം പേർ ആഭ്യന്തരമായും പലായനം ചെയ്യപ്പെട്ടു. ഇതിൽ ജർമനിയിൽ എത്തിയത് ഏതാണ്ട് 6.5 ലക്ഷത്തിലധികമാണ്. യുക്രെയനിലെ ആകെ ജനസംഖ്യ 43.79 മില്യനാണ്.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ