• Logo

Allied Publications

Europe
തുർക്കിയിലും സിറിയയിലും ഭൂകന്പം; മരണം 3,400 കടന്നു
Share
അങ്കാറ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കൂടുതലാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.

റിക്ടർ സ്കെയിലിൽ 7.8 തീവ്രതവരെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. തെക്കു കിഴക്കൻ തുർക്കിസിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ലബനൻ, സൈപ്രസ്, ഈജിപ്ത് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.നഗരങ്ങളിൽ ഉൾപ്പെടെ പ്രകന്പനങ്ങളും അനുഭവപ്പെട്ടു.

പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗസിയെൻറപ്പ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂകന്പത്തെ തുടർന്ന് തുർക്കി അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകരെ ഉടനടി നിയോഗിച്ചതായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോഗാൻ അറിയിച്ചു. അന്താരാഷ്ട്ര സഹായവും അഭ്യർഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് മരണസംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

10 പ്രവിശ്യകളിലായി ആയിരത്തിലധികം പേർ മരിച്ചതായും രണ്ടായിരത്തിലധികം പേർക്ക് പരിക്കേറ്റതായും തുർക്കി വൈസ് പ്രസിഡന്‍റ് ഫുവട്ട് ഒക്ടേ പറഞ്ഞു.1700 ഓളം കെട്ടിട സമുച്ചയങ്ങൾ തകർന്നു വീണു.

എന്നാൽ ഭൂകന്പത്തിൽ 237 പേർ കൊല്ലപ്പെടുകയും 639 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, സിറിയൻ ആരോഗ്യമന്ത്രിയുടെ സഹായി അഹമ്മദ് ദാമിരിയെ സിറിയൻ സ്റേററ്റ് ടെലിവിഷനിൽ പറഞ്ഞു.

സിറിയയുടെ അതിർത്തിക്കടുത്തുള്ള പ്രധാന വ്യാവസായിക കേന്ദ്രമായ ഗാസിയാൻടെപ് നഗരത്തിന് സമീപം 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.

ആയിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ ഭൂചലനം. 7.5 തീവ്രത അനുഭവപ്പെട്ടു.ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനവുമായി ഇതിനു ബന്ധമില്ലെന്നും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. തെക്കു കിഴക്കൻ തുർക്കി സിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ആദ്യം ഭൂചലനമുണ്ടായത്.

കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ലബനൻ, സൈപ്രസ്, ഈജിപ്ത് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നഗരങ്ങളിൽ ഉൾപ്പെടെ പ്രകന്പനങ്ങളും അനുഭവപ്പെട്ടു.

ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തകരെ ഉടനടി നിയോഗിച്ചതായി തുർക്കി പ്രസിഡൻറ് എർദോഗാൻ അറിയിച്ചു. രാജ്യാന്തര സഹായവും അഭ്യർഥിച്ചിട്ടുണ്ട്. തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 ആയി ഉയർന്നു. തുർക്കിയിൽ മാത്രം ആയിരത്തിൽപരം പേർ മരിച്ചതായും അയ്യായിരത്തിനുമുകളിൽ പേർക്ക് പരുക്കേ

ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍; രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ബെര്‍ലിന്‍: സൈനിക മേഖലയിൽ കൂടുതൽ ശക്തമായ സഹകരണം ലക്ഷ്യമിട്ട് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഇന്ത
സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് രാജിവച്ചു.
എഡിൻബർഗ്: സ്കോട്‌ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു.
നാറ്റോയിൽ പൂർണ അംഗത്വത്തിന് മുഖ്യപരിഗണന: സ്വീഡൻ.
ടോക്കിയോ: നാറ്റോ സഖ്യത്തിൽ പൂർണ അംഗത്വമാണ് ആഗ്രഹിക്കുന്നതെന്ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസൻ പറഞ്ഞു.
ജര്‍മനിയില്‍ തീവ്ര വലതുപക്ഷം വീണ്ടും സ്വാധീനം നേടുന്നു.
ബെര്‍ലിന്‍: കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ വീണ്ടും ജനപിന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.