• Logo

Allied Publications

Middle East & Gulf
സഹോദരന്‍റെ അപകടമരണത്തെ തുടർന്ന് നാട്ടിലെത്താൻ അനുജന് കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്
Share
മനാമ: മുഹറഖിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി രാജൻ ഗോപാലന്‍റെ സഹോദരൻ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷൻ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകി. മരണപെട്ട രാജന്‍റെ സഹായത്താൽ വിസിറ്റ് വിസയിൽ ജോലിക്കായി നാട്ടിൽ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്.

സഹോദരന്‍റെ ആകസ്മിക നിര്യാണത്തിൽ ബഹ്റിനിൽ തുടരുന്നതും വിസ സംബന്ധമായ കാര്യങ്ങളിൽ താമസം നേരിടുകയും ചെയ്യുന്നതിൽ മാനസിക വിഷമത്തിലായ വിജയനാഥിന്‍റെ അവസ്ഥ നേരിട്ട് മനസിലാക്കിയ കെപിഎ ഭാരവാഹികൾ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകുകയായിരുന്നു. ഗുദൈബിയ ഏരിയ കോഓർഡിനേറ്റർ നാരായണൻ ഏരിയ പ്രസിഡന്‍റ് തോമസ് ബി.കെ എന്നിവർ സന്നിഹതരായിരുന്നു.

കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസി കേരളാ കോൺഗ്രസ് നേതാക്കന്മാ
പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുന്നു.
ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്
ഇന്ത്യൻ കമ്പനികൾക്കായി സെമിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ കമ്പനികൾക്കായി "കുവൈറ്റിൽ ബിസിനസ് ചെയ്യാം' എന്ന വിഷ‌യത്തിൽ ഹൈബ്രിഡ് ഫോർമാറ്റിൽ കു
മജ്‌ലിസ് പൊതുപരീക്ഷ; തിളക്കമാർന്ന വിജയവുമായി മദ്റസകൾ.
ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെഎംഇബി) നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമി
ഷാര്‍ജ കെഎംസിസിക്ക് പുതിയ നേതൃത്വം.
ഷാര്‍ജ: ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.