• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ വിരലട‌യാളത്തിൽ കുടുങ്ങി അഞ്ഞൂറിലേറെ പേർ
Share
കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലും മറ്റു അതിർത്തി മാർഗങ്ങളിലും ഏർപ്പെടുത്തിയ വിരലടയാള പരിശോധനയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ഞൂറിലേറെ പേരെ പിടികൂടി തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം. പ്രവേശനം നിഷേധിച്ചവരില്‍ 120 പേർ സ്ത്രീകളാണ്.

2011ൽ ആണു വിരലടയാള പരിശോധന ഏർപ്പെടുത്തിയത്. നേരത്തേ നാടുകടത്തപ്പെട്ടവരെയും പ്രവേശന നിരോധനമുള്ള വിഭാഗത്തിൽ പെട്ടവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരെയുമാണ് ഇത്തരത്തിൽ പിടികൂടി തിരിച്ചയക്കുക.

കുവൈറ്റിൽ നിന്ന് പോകുന്നവരും വരുന്നവരും കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥന് മുൻപിൽ വിരലടയാള പരിശോധനയ്ക്ക് വിധേയരാകണം. നാടുകടത്തപ്പെട്ട ശേഷം പുതിയ പാസ്പോർട്ടിൽ വരുന്നവരും വിരലടയാള പരിശോധനയിൽ പിടിയിലാകും.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത