• Logo

Allied Publications

Middle East & Gulf
യുഎഇ സെന്‍റർ മാർത്തോമ സേവികാ സംഘം ക്രിസ്മസ് സംഗമം ഒരുക്കി
Share
അബുദാബി: മാർത്തോമ സുവിശേഷ സേവികസംഘത്തിന്‍റെ യുഎഇ സെന്‍റർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പരിപാടികൾ സംഘടിപ്പിച്ചു.

ദുബായ് ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ നടന്ന നക്ഷത്ര രാവ് എന്ന പരിപാടിയിൽ റവ . ഡോ. പി ജെ തോമസ് അധ്യക്ഷത വഹിച്ചു. റവ .മാമ്മൻ ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. റവ, ലിനു ജോർജ്ജ് , റവ. ജിജു ജോസഫ് , റവ.ജിനു ഈപ്പൻ കുര്യൻ , റവ. ബിജി എം രാജു, റവ . മഞ്ജുനാഥ് സുന്ദർ, റവ. മാത്യു എബ്രഹാം, റവ. രഞ്ജിത്ത് ഉമ്മൻ ജോണ്‍, റവ.എബ്രഹാം വർഗീസ്, റവ.ജിജോ വർഗീസ്, റവ. ഷാജി ജേക്കബ് തോമസ്, റവ, ബിനീഷ് ബാബു എന്നിവർ പ്രസംഗിച്ചു. സെന്‍റർ സെക്രട്ടറി അഡ്വ. സിൽസി റേച്ചൽ സാമുവേൽ, മേഴ്സി മാത്യു, റെനി തോമസ്, സിജി ആനി ചാക്കോ, അച്ചാമ്മ ഷാജു, ഷെറിൻ രാജേഷ് , കവിത ബിജു, മേഴ്സി വർഗീസ് എന്നിവർ നേതൃത്വം നൽകി. യുഎഇയിലെ ഏഴു ശാഖകൾ കരോൾ ഗാനങ്ങൾ അടക്കമുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചു

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത