• Logo

Allied Publications

Americas
ഹൂസ്റ്റണിൽ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്
Share
ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ജനുവരി 15 ഞായറാഴ്ച പുലർച്ച രണ്ടിന് നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിനു മുന്നിൽ കൂട്ടം കൂടി നിന്നിരുന്നവർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൗണ്ടി ഡപ്യൂട്ടി അറിയിച്ചു.

ഗ്രീൻവുഡ് ഫോറസ്റ്റ് ലൈനിൽ സ്ഥിതി ചെയ്യുന്ന ക്ലബിനു മുന്നിൽ വെടിവയ്പ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡപ്യൂട്ടികൾ സ്ഥലത്തെത്തിയത്. ഇതിനിടയിൽ പലർക്കും വെടിയേറ്റിരുന്നു. വെടിയേറ്റു നിലത്തു വീണ മൂന്നു സ്ത്രീകളെയും രണ്ടു പുരഷ·ാരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു.

എകെ 47 ആണ് വെടിവയ്പ്പിന് ഉപയോഗിച്ചതെന്നും 50 റൗണ്ട് വെടിയുതിർത്തതായും പൊലീസ് പറഞ്ഞു. ഹോട്ടലിനു മുന്നിൽ എത്തിയ അക്രമി വാഹനത്തിൽ നിന്നും ഇറങ്ങി വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെട്ട ആക്രമിയെ പിടികൂടാൻ പോലീസ് നടപടികൾ ആരംഭിച്ചു.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ