• Logo

Allied Publications

Americas
വൃദ്ധ ദന്പതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി
Share
ഓക്ലഹോമ: 20 വർഷം മുൻപ് ഒക്ലഹോമയിൽ വൃദ്ധ ദന്പതികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സ്ക്കോട്ട് ജയിംസ് ഐസംബറിന്‍റെ (62) വധശിക്ഷ ജനുവരി 12 വ്യാഴാഴ്ച ഓക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷറിയിൽ നടപ്പാക്കി. 2023 ജനുവരിയിൽ യുഎസിൽ നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയും ഓക്ലഹോമ സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യത്തേതുമാണ്. 2021 നുശേഷം ഓക്ലഹോമയിലെ എട്ടാമത്തെ വധശിക്ഷയാണിത്.

രാവിലെ 10ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്പോൾ ഡെത്ത് ചേംബറിനുള്ളിൽ സ്ക്കോട്ടിന്‍റെ സ്പിരിച്ച്വൽ അഡ്വൈസറും വിറ്റ്നസ് റൂമിൽ 17 പേരും ദൃക്സാക്ഷികളായിരുന്നു. 10.15 നു മരണം സ്ഥിരീകരിച്ചു. ഇതേസമയം, വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം പുറത്ത് നടക്കുകയായിരുന്നു.

ഓക്ലഹോമയിലെ ഡിപ്യുവിൽ താമസിച്ചിരുന്ന വൃദ്ധ ദന്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിനുശേഷം ഈ വീടിനു നേരെ സ്ഥിതി ചെയ്യുന്ന പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. വീടിനുള്ളിൽ പ്രവേശിച്ച് അധികം കഴിയുന്നതിനു മുൻപു ദന്പതികളായ കാൻട്രിൽ (76), പാറ്റ്സി കാണ്‍ട്രിൽ എന്നിവർ വീട്ടിൽ അപ്രതീക്ഷിതമായി എത്തിച്ചേർന്നു. ഉടനെ സ്ക്കോട്ട് കാണ്‍ട്രിലിനെ വെടിവെച്ചു കൊല്ലുകയും പാറ്റ്സിയെ തോക്കു കൊണ്ടു അടിച്ചുകൊലപ്പെടുത്തുകയും ചെയ്തു.

ഇരുവരും കൊല്ലപ്പെട്ടുവെന്ന് ഉറപ്പുവരുത്തിയശേഷം നേരെ കാമുകിയുടെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന കാമുകിയുടെ മകനും മാതാവിനും നേരെ വെടിയുതിർത്തെങ്കിലും രണ്ടുപേരും മരണത്തിൽ നിന്നു രക്ഷപ്പെട്ടു. അവിടെ നിന്നു മോഷ്ടിച്ച കാറിൽ രക്ഷപ്പെട്ട പ്രതിയെ 30 ദിവസങ്ങൾക്കു ശേഷമാണു പോലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന ഇയാളുടെ അഭ്യർഥന പാർഡൻ ആന്‍റ് പരോൾ ബോർഡ് 2നെതിരെ മൂന്നുവോട്ടുകളോടെ തള്ളിയതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാളസ് കൗണ്ടിയിൽ വോട്ട് രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കരുത്.
ഡാളസ്: ഡാളസ് കൗണ്ടിയിൽ പുതുതായി വരുന്ന വോട്ടർമാരും ആദ്യമായി വോട്ടുചെയ്യുന്നവരും തെരഞ്ഞെടുപ്പ് ദിവസത്തിന് ഒരു മാസം മു
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബ് പ്രൈമറി ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ആർലിംഗ്ടൺ : ഡിഎഫ് ഡബ്ല്യു മെട്രോപ്ലെക്‌സിലെ ഇൻഷ്വർ ചെയ്യാത്ത/അണ്ടർ ഇൻഷുറൻസ് ഉള്ള മുതിർന്നവർക്ക് പ്രാഥമിക വൈദ്യസഹാ
ക്ലിഫ്റ്റൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ.
ക്ലിഫ്‌ടൺ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലി
പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍.
ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യ