• Logo

Allied Publications

Americas
വൃദ്ധ ദന്പതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി
Share
ഓക്ലഹോമ: 20 വർഷം മുൻപ് ഒക്ലഹോമയിൽ വൃദ്ധ ദന്പതികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സ്ക്കോട്ട് ജയിംസ് ഐസംബറിന്‍റെ (62) വധശിക്ഷ ജനുവരി 12 വ്യാഴാഴ്ച ഓക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷറിയിൽ നടപ്പാക്കി. 2023 ജനുവരിയിൽ യുഎസിൽ നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയും ഓക്ലഹോമ സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യത്തേതുമാണ്. 2021 നുശേഷം ഓക്ലഹോമയിലെ എട്ടാമത്തെ വധശിക്ഷയാണിത്.

രാവിലെ 10ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്പോൾ ഡെത്ത് ചേംബറിനുള്ളിൽ സ്ക്കോട്ടിന്‍റെ സ്പിരിച്ച്വൽ അഡ്വൈസറും വിറ്റ്നസ് റൂമിൽ 17 പേരും ദൃക്സാക്ഷികളായിരുന്നു. 10.15 നു മരണം സ്ഥിരീകരിച്ചു. ഇതേസമയം, വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം പുറത്ത് നടക്കുകയായിരുന്നു.

ഓക്ലഹോമയിലെ ഡിപ്യുവിൽ താമസിച്ചിരുന്ന വൃദ്ധ ദന്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിനുശേഷം ഈ വീടിനു നേരെ സ്ഥിതി ചെയ്യുന്ന പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. വീടിനുള്ളിൽ പ്രവേശിച്ച് അധികം കഴിയുന്നതിനു മുൻപു ദന്പതികളായ കാൻട്രിൽ (76), പാറ്റ്സി കാണ്‍ട്രിൽ എന്നിവർ വീട്ടിൽ അപ്രതീക്ഷിതമായി എത്തിച്ചേർന്നു. ഉടനെ സ്ക്കോട്ട് കാണ്‍ട്രിലിനെ വെടിവെച്ചു കൊല്ലുകയും പാറ്റ്സിയെ തോക്കു കൊണ്ടു അടിച്ചുകൊലപ്പെടുത്തുകയും ചെയ്തു.

ഇരുവരും കൊല്ലപ്പെട്ടുവെന്ന് ഉറപ്പുവരുത്തിയശേഷം നേരെ കാമുകിയുടെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന കാമുകിയുടെ മകനും മാതാവിനും നേരെ വെടിയുതിർത്തെങ്കിലും രണ്ടുപേരും മരണത്തിൽ നിന്നു രക്ഷപ്പെട്ടു. അവിടെ നിന്നു മോഷ്ടിച്ച കാറിൽ രക്ഷപ്പെട്ട പ്രതിയെ 30 ദിവസങ്ങൾക്കു ശേഷമാണു പോലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന ഇയാളുടെ അഭ്യർഥന പാർഡൻ ആന്‍റ് പരോൾ ബോർഡ് 2നെതിരെ മൂന്നുവോട്ടുകളോടെ തള്ളിയതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ