• Logo

Allied Publications

Americas
ബൈഡൻ കുടുംബത്തിനെതിരെ അന്വേഷണത്തിനു തുടക്കമിട്ടു റിപ്പബ്ലിക്കൻ പാർട്ടി
Share
വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡനും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദീർഘകാലമായുള്ള വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ട്രംപിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. യുഎസ് ഹൗസിൽ ഭൂരിപക്ഷം നേടിയതോടെ ട്രഷറി ഡിപ്പാർട്ട്മെന്‍റിൽ നിന്നു കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു കത്തയച്ചു.

സംശയകരമായ സാഹചര്യത്തിൽ പണമിടപാടുകൾ ബൈഡനും കുടുംബവും നടത്തിയിട്ടുണ്ടെന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്കൻ കമ്മിറ്റി ഇതിനകം തന്നെ നിരവധി കത്തുകൾ അയച്ചിരുന്നു. ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡനെ കുറിച്ചു അമേരിക്കയിലെ പ്രധാന പത്രത്തിൽ വന്ന വാർത്തയെ കുറിച്ചു ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട നിരവധി അഭിപ്രായങ്ങളെക്കുറിച്ചു ട്വിറ്ററിന്‍റെ നിരവധി മുൻ ജീവനക്കാർ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു കത്തുകൾ അയച്ചിരുന്നു. എന്നാൽ ബൈഡൻ അധികാരം ദുരുപയോഗം ചെയ്തു. ട്വിറ്ററിലെ റിപ്പോർട്ടുകൾ നീക്കം ചെയ്തുവെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നത്.

2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാകാൻ മോഹിക്കുന്ന ബൈഡനും രാഷ്ട്രീയമായി നേരിടുക എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടി ലക്ഷ്യമിടുന്നത്. റിപ്പബ്ലിക്കൻ ആവശ്യത്തെക്കുറിച്ചു ട്രഷറി അഭിപ്രായം പറയുന്നതിനു വിസമ്മതിച്ചു. ഹണ്ടർ ബൈഡനെ കുറിച്ചു മാത്രമല്ല പ്രസിഡന്‍റ് ബൈഡന്‍റെ സഹോദരന്മാരിൽ ഒരാളായ ജെയിംസ് ബൈഡനെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യം.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ