• Logo

Allied Publications

Americas
പ്രവാസി ഭാരതീയർ വിദേശ മണ്ണിലെ ഇന്ത്യൻ അംബാസിഡർമാർ: പ്രധാനമന്ത്രി മോദി
Share
ന്യൂയോർക്ക്: പ്രവാസി ഭാരത് ഡിൻ (പിബിഡി) കണ്‍വൻഷന്‍റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രവാസി ഭാരതീയരെ (ഇന്ത്യൻ ഡയസ്പോറ) വിദേശ മണ്ണിലെ ന്ധദേശീയ അംബാസഡിർമാർ' എന്ന് വിശേഷിപ്പിച്ച് കൊണ്ട്, അവർ ശക്തവും കഴിവുള്ളതുമായ ഇന്ത്യയുടെ ശബ്ദമാണ് പ്രതിധ്വനിക്കുന്നതെന്ന് പറഞ്ഞു.

1915ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധി മുംബൈയിലെത്തിയതിന്‍റെ സ്മരണക്കായി ജനുവരി 9 ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നു. കോവിഡ് 19 പകർച്ചവ്യാധി കാരണം 2021ൽ പ്രവാസി ഭാരതീയ ദിവസ് (PBD) കണ്‍വൻഷന്‍റെ 16ാമത് എഡിഷൻ വെർച്വൽ മോഡിൽ നടന്നു.

17ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വൻഷൻ മധ്യപ്രദേശ് സർക്കാരിന്‍റെ പങ്കാളിത്തത്തോടെ 2023 ജനുവരി 8 മുതൽ 10 വരെ ഇൻഡോറിൽ സംഘടിപ്പിച്ചിരിക്കുന്നു.

മറ്റൊരു പ്രത്യേകത കൂടി ഈ സമ്മേളനത്തിന്‍റെ ചാരുത കൂട്ടുന്നു. ഇൻഡോർ തുടർച്ചയായ ആറാം വർഷവും ന്ധഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരംന്ധ ആയി റാങ്ക് ചെയ്യപ്പെട്ട സിറ്റിയാണ്. താമരയുടെ താഴ്വര എന്നറിയപ്പെടുന്ന ഗുലാവത് മുതൽ ലാൽബാഗ് പാലസും ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ 1749ൽ പണിതീർത്ത ഏഴുനിലയുള്ള രാജ്വാദ കൊട്ടാരവും അലങ്കരിക്കുന്ന ഇൻഡോർ സിറ്റിയിലെ പിബിഡി കണ്‍വൻഷൻ തികച്ചും സുപ്രധാനവും ആകർഷണീയവുമായിരിക്കും എന്നതിൽ പ്രവാസികൾ അഭിമാനം കൊള്ളുന്നു.

ഇന്ത്യയുടെ പൈതൃകം, മേക്ക്ഇൻഇന്ത്യ, യോഗ, ഇന്ത്യയുടെ കുടിൽ വ്യവസായവും കരകൗശല വസ്തുക്കളും, ധാന്യങ്ങളും ലോകമെന്പാടും പ്രചാരത്തിലാക്കാൻ രാഷ്ട്രദൂത·ാരായ പ്രവാസികളുടെ പങ്കു സുപ്രധാനമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

പിബിഡി കണ്‍വൻഷനിൽ ഗയാന പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ അലി മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം സുവർണകാലത്തിലേക്കു പ്രവേശിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ യാത്രയിൽ പ്രവാസി ഭാരതീയർക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും മോദി പറഞ്ഞു.

ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നും നൂറുകണക്കിന് ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിക്കാൻ രാജ്യത്തിനുശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രവാസികൾ അവരുടെ അറിവ് സന്പന്നമാക്കാൻ മോദിജി അഭ്യർഥിച്ചു. ഇന്ത്യയുടെ സംസ്കാരത്തെയും പാരന്പര്യത്തെയും കുറിച്ച് മാത്രമല്ല രാജ്യത്തിന്‍റെ പുരോഗതിയെക്കുറിച്ചും വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ലോകത്തിന്‍റെ ആഗ്രഹത്തെ ഫലപ്രദമായി പരിഹരിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, പരിഹാരങ്ങൾ നിർദേശിക്കാനും ഈ "കണ്‍വൻഷൻ സഹായകമാകട്ടെ' എന്ന് ആഗോള പ്രവാസികളുടെ പ്രതിനിധി സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിൽ പ്രസിഡന്‍റ് പി.സി. മാത്യു ഡാളസിൽ നിന്നും ആശംസകൾ അറിയിച്ചതോടൊപ്പം പ്രസ്താവിച്ചു . ജിഐസി ഗ്ലോബൽ ബ്രാൻഡ് അംബാസഡർ ബാബു രാജൻ (ബഹ്റിൻ), ഫൗണ്ടിംഗ് മെന്പർ സാബു കുരിയൻ (അറ്റ്ലാന്‍റ) എന്നിവരും ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല.
ന്യൂയോർക്ക്: ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി