• Logo

Allied Publications

Europe
ജർമനിയിൽ രാസായുധ ആക്രമണത്തിനു പദ്ധതിയിട്ട ഇസ്ലാമിക തീവ്രവാദിയായ ഇറാൻകാരനെ അറസ്റ്റു ചെയ്തു
Share
ബെർലിൻ: ജർമനിയിൽ വൻ രാസായുധ ആക്രമണത്തിനു തയാറെടുത്ത ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ ഇറാൻ പൗരനെയും കൂട്ടാളിയെയും ജർമൻ പോലീസ് അറസ്റ്റു ചെയ്തു. നോർത്ത് റൈൻ വെസ്ററ്ഫാലിയ സംസ്ഥാനത്തെ കാസ്റ്ററോപ്പ് റൗക്സെൽ നഗരത്തിൽ നിന്നാണ് മുപ്പത്തിരണ്ടുകാരനായ ഇറാൻകാരനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുവിവരം പുറത്തുവിട്ടില്ല. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അതീവ പ്രഹരശേഷിയുള്ള സയനൈഡും റൈസിനും പിടിച്ചെടുത്തു. രാസായുധ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫൈസർ പറഞ്ഞു. പിടിയിലായവരുടെ പദ്ധതികൾ എത്രത്തോളം പുരോഗമിച്ചുവെന്നും എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ എന്നും അന്വേഷണം നടത്തി വരികയാണന്നും അവർ പറഞ്ഞു.

ഇസ്ലാമിക പ്രേരിതരായ വ്യക്തിഗത കുറ്റവാളികളും തീവ്രവാദ സംഘടനകളും ജർമനിയിൽ കാര്യമായ ഭീഷണി ഉയർത്തുന്നത് അടുത്തകാലത്ത് വർധിച്ചതായും ഫെഡറൽ ആഭ്യന്തര മന്ത്രി ഞായറാഴ്ച പറഞ്ഞു. അതിനാൽ ഏത് സമയത്തും ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ ഉണ്ടാവുമെന്ന് സുരക്ഷാ അധികാരികൾ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 2021 ൽ ലെ കണക്കു പ്രകാരം 28,290 ഓളം ഇസ്ലാമിസ്റ്റുകൾ ജർമനിയിലുണ്ടന്നും അവർ പറഞ്ഞു.

എന്താണ് റിസിൻ


ആവണക്കവൃക്ഷത്തിന്‍റെ (റിസിനസ് കമ്മ്യൂണിസ്) വിത്തുകളിൽ പ്രധാനമായും കാണപ്പെടുന്ന സസ്യവിഷമാണ് റിസിൻ. വിത്തുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് എണ്ണ അമർത്തിയാൽ ഇത് ലഭിക്കും. കുത്തിവയ്ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്പോൾ ഇത് പ്രത്യേകിച്ച് വിഷമായിത്തീരും. ഓക്കാനം, ഛർദ്ദി, പേശി വേദന, കരൾ, വൃക്ക എന്നിവയുടെ തകരാറ്, രക്തചംക്രമണ പ്രശ്നങ്ങൾ, ശ്വസിക്കുകയാണെങ്കിൽ, ശ്വാസകോശത്തിൽ നീർക്കെട്ട് പോലെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. വിഷബാധയുണ്ടായാൽ, നിലവിൽ പ്രത്യേക ചികിത്സാ ഓപ്ഷനുകളൊന്നുമില്ല. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അഭിപ്രായത്തിൽ, ഇത് ജൈവായുധങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

സയനൈഡുകൾ പ്രത്യേകിച്ച് പൊട്ടാസ്യം സയനൈഡ്, വിഷബാധയ്ക്ക് വളരെക്കാലമായി ഉപയോഗിക്കുന്നു. ഇത് ശ്വാസകോശത്തിലൂടെ ശ്വസിച്ചതിനുശേഷവും പ്രവർത്തിക്കുന്നു. ശ്വസനത്തിലൂടെ വളരെ വേഗത്തിൽ പ്രവർത്തിയ്ക്കും. ഇരകൾ ശ്വാസകോശ പക്ഷാഘാതം മൂലം മരിക്കും. വ്യവസായത്തിലും സയനൈഡുകൾ ഉപയോഗിക്കുന്നു, ഉദാഹരണത്തിന് ഉരുക്ക് കഠിനമാക്കാൻ. സിയാൻ സംയുക്തങ്ങൾ വഴി ജലജീവികളുടെ കൂട്ട മരണത്തിലേക്ക് നയിക്കും, കയ്പുള്ള ബദാം അല്ലെങ്കിൽ ആപ്രിക്കോട്ട് കുരു കഴിച്ചാൽ മനുഷ്യരിൽ വിഷബാധ ഉണ്ടാകാം. ഭക്ഷ്യ അഡിറ്റീവായി ഉപയോഗിക്കുന്ന വിഷരഹിത സയനൈഡുകളും ഉണ്ട്.

ജൈവായുധങ്ങൾ ഉപയോഗിക്കുന്നത് ഇസ്ലാമിസ്റ്റുകൾ മാത്രമല്ല. കൊറോണ പാൻഡെമിക് സമയത്ത്, വലതുപക്ഷ തീവ്രവാദികളും വൈറസുകളുടെ രൂപത്തിൽ സാധ്യതയുള്ള ജൈവായുധങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക തീവ്രവാദത്തിന്‍റെ പേരിൽ റൈസിൻ ആക്രമണത്തിനു പദ്ധതിയിട്ട ടുണീഷ്യൻ പൗരനെയും ഭാര്യയെയും അഞ്ചു വർഷം മുന്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തി തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇവർ ജയിലിലാണ്.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ