• Logo

Allied Publications

Europe
യുക്രെയ്നിൽ താത്കാലിക വെടിനിർത്തൽ
Share
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അടുത്ത രണ്ടു ദിവസത്തേക്ക് റഷ്യ യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനാണ് തീരുമാനം അറിയിച്ചത്. 36 മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപനം. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം.

വ്യാഴാഴ്ച അർധരാത്രി 12 മുതൽ 36 മണിക്കൂർ സമയത്തേക്കാണ് മാത്രമാണ് വെടിനിർത്തൽ. റഷ്യയിലും യുക്രെയ്നിലും താമസിക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ജനുവരി 6, 7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

മതപരമായ അവധിക്കാലത്ത് വെടിനിർത്തലിനുള്ള റഷ്യയിലെ 76കാരനായ ഓർത്തഡോക്സ് നേതാവ് പാത്രിയാർക്കീസ് കിറിലിന്‍റെ അഭ്യർഥനയെ തുടർന്നാണ് പ്രഖ്യാപനം. യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗര·ാർ യുദ്ധമേഖലകളിൽ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്താണ് വെടിനിർത്തൽ. ക്രിസ്മസ് രാവിൽ പള്ളിയിൽ പങ്കെടുക്കാനുള്ള അവസരം നൽകാനും യുക്രെയ്നോട് ആവശ്യപ്പെടുന്നതായും റഷ്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജർമ്മനി യുക്രെയ്ൻ മാർഡർ ടാങ്കുകൾ വിതരണം ചെയ്തു. യുഎസ് പ്രസിഡന്‍റ് ബൈഡനുമായി നടത്തിയ ഫോണ്‍ കോളിന് ശേഷമാണ് ചാൻസലർ ഒലാഫ് ഷോൾസ് ഇക്കാര്യം അറിയിച്ചത്. കൃത്യമായി എത്ര ടാങ്കുകൾ എന്നത് വ്യക്തമല്ല.

2.50 മീറ്റർ വീതിയുള്ള കിടങ്ങുകളും ഒരു മീറ്റർ ഉയരമുള്ള തടസങ്ങളും മറികടക്കാൻ മാർഡർ കവചിത പേഴ്സണൽ കാരിയറിനു കഴിയും, കൂടാതെ 1.50 മീറ്റർ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിയും. യുഎസ്എയുമായി ഏകോപിപ്പിച്ചാണ് നടപടി. യുക്രെനിയേൻ ജനതയോടുള്ള അചഞ്ചലമായ ഐക്യദാർഢ്യം ഉറപ്പിയ്ക്കാൻ ജർമനി പാട്രിയറ്റ് ടാങ്കർ സംവിധാനവും നൽകുന്നുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്‌ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്‍റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ
കാലാവസ്ഥാ വ്യതിയാനം; ജര്‍മനി ആറ് ബില്യൺ യൂറോ നിക്ഷേപിക്കും.
ബര്‍ലിന്‍: 2025 മുതല്‍ ആഗോള കാലാവസ്ഥാ സംരക്ഷണത്തിനായി ജര്‍മനി പ്രതിവര്‍ഷം ആറ് ബില്യണ്‍ യൂറോ നിക്ഷേപിക്കുമെന്ന് ജർമ