• Logo

Allied Publications

Americas
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നിപ്പ്; യുഎസ് ഹൗസിൽ ഭൂരിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായില്ല
Share
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രതിനിധിസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയാതെ അങ്കലാപ്പിൽ. സഭ നിയന്ത്രിക്കേണ്ട ഹൗസ് സ്പീക്കർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ ന്യൂനപക്ഷ നേതാവ് കെവിൻ മെക്കാർത്തിയാണ് ഭൂരിപക്ഷ വോട്ടുകൾ ലഭിക്കാതെ കടുത്ത എതിർപ്പിനെ നേരിടുന്നത്. 100 വർഷത്തിനുള്ളിൽ ആദ്യമായാണ് സ്പീക്കറെ തെരഞ്ഞെടുക്കാൻ കഴിയാതെ സഭ പിരിയേണ്ടി വന്നത്.

ജനുവരി മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ 218 അംഗങ്ങളുടെ പിന്തുണയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനാർഥി കെവിൻ മെക്കാർത്തിക്കെതിരെ ഒഹായൊയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർഡൻ രംഗത്തെത്തിയതോടെയാണ് മെക്കാർത്തിയുടെ നില പരുങ്ങലിലായത്. മൂന്നു റൗണ്ട് വോട്ടെടുപ്പ് നടന്നിട്ടും മെക്കാർത്തിക്ക് ജയിക്കാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചില്ല. ആദ്യ രണ്ടു റൗണ്ടുകളിൽ ജോർഡാൻ 20 വോട്ടുകൾ നേടിയപ്പോൾ മൂന്നാം റൗണ്ടിൽ 21 വോട്ടുകൾ നേടി. മൂന്നാം റൗണ്ടിൽ കെവിന് 202 വോട്ടുകൾ ലഭിച്ചു. ഒന്നും രണ്ടും റൗണ്ടിനേക്കാൾ ഒരു വോട്ടു കുറവാണിത്.

എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹക്കിം ജെഫ്രീസിന് പാർട്ടിയുടെ മുഴുവൻ അംഗങ്ങളുടേയും (212) വോട്ടുകൾ നേടാനായി. മെക്കാർത്തിക്കെതിരെ വലതുപക്ഷ തീവ്ര വിഭാഗമാണ് രംഗത്ത് വന്നിട്ടുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയോടും ബൈഡനോടും മൃദുല സമീപനമാണ് മെക്കാർത്തി സ്വീകരിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

ബുധനാഴ്ച വീണ്ടും പ്രതിനിധി സഭ കൂടുന്പോൾ കെവിൻ മക്കാർത്തി മത്സരിക്കും. ഐക്യം പുനഃസ്ഥാപിച്ചു പാർട്ടിയുടെ മുഴുവൻ വോട്ടുകളും ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാളസ് കൗണ്ടിയിൽ വോട്ട് രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കരുത്.
ഡാളസ്: ഡാളസ് കൗണ്ടിയിൽ പുതുതായി വരുന്ന വോട്ടർമാരും ആദ്യമായി വോട്ടുചെയ്യുന്നവരും തെരഞ്ഞെടുപ്പ് ദിവസത്തിന് ഒരു മാസം മു
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബ് പ്രൈമറി ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ആർലിംഗ്ടൺ : ഡിഎഫ് ഡബ്ല്യു മെട്രോപ്ലെക്‌സിലെ ഇൻഷ്വർ ചെയ്യാത്ത/അണ്ടർ ഇൻഷുറൻസ് ഉള്ള മുതിർന്നവർക്ക് പ്രാഥമിക വൈദ്യസഹാ
ക്ലിഫ്റ്റൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ.
ക്ലിഫ്‌ടൺ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലി
പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍.
ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യ