• Logo

Allied Publications

Americas
ഫൊക്കാനാ അന്തർദേശിയ കണ്‍വൻഷൻ 2024 ജൂലൈ 18 മുതൽ വാഷിംഗ്ടണ്‍ ഡിസിയിൽ
Share
വാഷിംഗ്ടണ്‍: 2024 ജൂലൈയിൽ 18 മുതൽ 20 വരെ വാഷിംഗ്ടണ്‍ ഡിസിയിൽ നടത്തപ്പെടുന്ന ഫൊക്കാനാ അന്തർദേശിയ കണ്‍വൻഷനു വേണ്ടിയുള്ള കണ്‍വൻഷൻ സെന്‍ററായ മാരിയറ്റ് , മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറൻസ് സെന്‍റർ, ബെഥേസ്ഡേ ( bethesda) , ഗ്രേറ്റർ വാഷിംഗ്ടണ്‍ ഡിസിയിൽ ഫൊക്കാന പ്രസിഡന്‍റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി കല ഷഹി കണ്‍വെൻഷൻ ചെയർ വിപിൻ രാജ് എന്നിവർ നേതാക്കൾ സന്ദർശിച്ചു കോണ്‍ട്രാക്ടിൽ ഒപ്പുവച്ചു.

ചരിത്രത്തിൽ ആദ്യമായാണ് കണ്‍വൻഷന് ഒന്നരവർഷം മുന്പുതന്നെ കോണ്‍ട്രാക്ടിൽ ഒപ്പുവയ്ക്കാൻ കഴിഞ്ഞത്. ഒരു ചരിത്ര കണ്‍വൻഷനാണ് 2024 ഫൊക്കാന പ്ലാൻ ചെയ്യുന്നത്. ലോകത്തിന്‍റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം പ്രവർത്തകരെയും അതിഥികളെയും ഈ കണ്‍വൻഷനിലേക്ക് പ്രതീക്ഷിക്കുന്നുണ്ട് . വാഷിംഗ്ടണ്‍ ഏരിയയിൽ ഏറ്റവും കൂടുതൽ ആളെ ഉൾകൊള്ളാൻ കഴിയുന്ന കണ്‍വൻഷൻ സെന്‍ററാണ് നാം കോണ്‍ട്രാക്ട് ഒപ്പുവച്ചിരിക്കുന്നത്. കണ്‍വൻഷനിൽ പങ്കെടുക്കുന്നതിന് 5000 ൽ അധികം ആളുകളെയും അതോപൊപ്പം 1500 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയതായി പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

മൂന്നു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാൻ മാരിയറ്റ് ,മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫ്രൻസ് സെന്‍റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് സന്ദർശിച്ച ഭാരവാഹികൾ ഒരേ സ്വരത്തിൽ അറിയിച്ചു. വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയമാണ് ഫൊക്കാന കണ്‍വൻഷന് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2024 ലെ ജനറൽ കണ്‍വൻഷൻ ഒരു ചരിത്ര സംഭവം ആയിരിക്കും. വാഷിംഗ്ടണ്‍ ഡിസിയിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന നാല് പതിറ്റാണ്ട് എന്ന ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ കണ്‍വൻഷന് .

ഈ കണ്‍വൻഷൻ ഫൊക്കാനയുടെ ചരിത്രത്തിന്‍റെ താളുകളിൽ അവിസ്മരണീമാക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു . ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ ലോകം മുഴുവൻ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി പദ്ധികൾ നാം ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട്. നമ്മുടെ അർത്ഥപൂർണ്ണമായ ആ സഞ്ചാരത്തിനു വാഷിങ്ങ്ടണ്‍ ഡി .സി കണ്‍വെൻഷൻ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും തന്നെയല്ല ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ഈ കണ്‍വെൻഷന് എത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്,യ എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു.

യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു മഹോത്സവമാകും ഈ കണ്‍വൻഷൻ എന്നും കണ്‍വൻഷന്‍റെ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നതായി കണ്‍വൻഷൻ ചെയർമാൻ വിപിൻ രാജ് അറിയിച്ചു.

ഫൊക്കാനായുടെ ഈ അന്തർദേശിയ കണ്‍വൻഷനിൽ ഭാഗമാകുവാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നതായി പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോണ്‍ , എക്സ്. വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്‍റ് ചക്കോകുര്യൻ , ജോയിന്‍റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്‍റ് സെക്രട്ടറി സോണി അന്പൂക്കൻ , ജോയിന്‍റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്‍റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്ജറ് ജോർജ് ,കണ്‍വെൻഷൻ ചെയർമാൻ വിപിൻ രാജ്, നാഷണൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രസിഡന്‍റുമാർ എന്നിവർ അറിയിച്ചു.

പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു.
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി.