• Logo

Allied Publications

Europe
ബെനഡിക്ട് പതിനാറാമന്‍റെ നില ഗുരുതരമായി തുടരുന്നു
Share
വത്തിക്കാൻസിറ്റി: എമിരിറ്റസ് മാർപാപ്പ ബനഡിക്റ്റ് പതിനാറാമന്‍റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ഒറ്റരാത്രികൊണ്ട് ബെനഡിക്ടിന്‍റെ ആരോഗ്യനിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ മോശമാണ്, പക്ഷേ സ്ഥിതി സ്ഥിരമാണ് എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.

വത്തിക്കാൻ ഗാർഡനിലെ മുൻ ആശ്രമമായ മാറ്റെർ എക്ളീസിയയിൽ (ലത്തീൻ സഭയുടെ മാതാവ്) ആണ് പാപ്പാ കഴിയുന്നത്. ബെനഡിക്റ്റ് പാപ്പ 2013ൽ രാജിവച്ചതിനുശേഷം ഇവിടെയാണ് താമസിക്കുന്നത്, ഡോക്ടർമാരുടെ നിരന്തരമായ നിരീക്ഷണവും പരിചരണവും ഇവിടെ ലഭിക്കുന്നുണ്ട്. ഗുരുതരാവസ്ഥയ പാപ്പയ്ക്കൊപ്പം മാർപാപ്പ ബെനഡിക്റ്റിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തൻ ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്ന് ഉണ്ട്.

മണിക്കൂറുകൾക്കകം പാപ്പായുടെ ആരോഗ്യനില വഷളായതായി ബുധനാഴ്ച വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. ന്ധഏകദേശം മൂന്ന് ദിവസം മുന്പ്ന്ധ പാപ്പായുടെ നില വഷളായതായി പറയപ്പെടുന്നതായി വത്തിക്കാൻ വൃത്തങ്ങളിൽ നിന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു.

"അൻസ' ഏജൻസി പറയുന്നതനുസരിച്ച്, ക്രിസ്മസിന് മുന്പുള്ള ദിവസങ്ങൾ മുതൽ മുൻ പാപ്പയ്ക്ക് ശ്വസന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമേരിക്കൻ കത്തോലിക്കാ പത്രമായ ന്ധനാഷണൽ കാത്തലിക് രജിസ്ററർന്ധ പ്രകാരം, വത്തിക്കാനിലെ ഒരു വ്യക്തിയെ ഉദ്ധരിച്ച് പാപ്പയ്ക്ക് വൃക്ക തകരാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ, ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ അദ്ദേഹത്തിന്‍റെ പേസ്മേക്കറും ക്രമീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ 86 കാരനായ ഫ്രാൻസിസ് മാർപാപ്പ തന്‍റെ മുൻഗാമിയുടെ അരികിലേക്ക് ഓടിയെത്തി. ബെനഡിക്ട് മാർപാപ്പയ്ക്കായി എല്ലാവരും പ്രാർഥിക്കുക എന്ന് ഫ്രാൻസിസ് പാപ്പ അഭ്യർഥിച്ചു.

വളരെ രോഗിയായായ ബനഡിക്റ്റ് പതിനാറാമൻ അവസാനം വരെ സഭയോടുള്ള സ്നേഹത്തിന്‍റെ ഈ സാക്ഷ്യത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും കർത്താവിനോട് അപേക്ഷിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ബുധനാഴ്ച പൊതു സദസിൽ പറഞ്ഞു.

മെഗാ തിരുവാതിരയുമായി കലാഭവൻ ലണ്ടൻ.
ലണ്ടൻ: ലണ്ടനിലെ ബെക്ക്റ്റനിലുള്ള കിംഗ്സ് ഫോർഡ് കമ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ചു നടക്കുന്ന "ആരവം 2023' എന്ന പരിപാടിയിൽ വച്
യൂറോസോണില്‍ പണപ്പെരുപ്പം കുറഞ്ഞു.
ബ്രസല്‍സ്: യൂറോസോണ്‍ പണപ്പെരുപ്പം 4.3 ശതമാനമായി കുറഞ്ഞു.
യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവം; പ്രതിഷേധമറിയിച്ച് ഇന്ത്യ.
ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ ബ്രിട്ടന്‍ സര്‍ക്കാരിനെ ഇന്ത്യ പ്രതി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ റീജയൻ മത്സരങ്ങൾ ഇന്ന്‌ മുതൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജനൽ മത്സരങ്ങൾ ഇന്ന്‌ മുതൽ ആരംഭിക്കും.
മറിയാമ്മ തോമസിന്‍റെ സംസ്കാരം ഇന്ന്.
റാന്നി: ജര്‍മനിയിലെ വുപ്പര്‍ട്ടാലിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ലോട്ടസ് ട്രാവല്‍സ് എംഡി സണ്ണി തോമസിന്‍റെ അമ്മയും റാ