• Logo

Allied Publications

Americas
അമേരിക്കയിൽ ഹിമപാതത്തിലും അതിശൈത്യത്തിലും മരിച്ചവരുടെ എണ്ണം 48 ആയി
Share
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിൽ ഗുരുതരമായി തുടരുന്ന ഹിമപാതത്തിലും അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരിച്ചവരുടെ സംഖ്യ 48 ആയി. അതിശക്തമായി തുടരുന്ന ’ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഒൗദ്യോഗിക റിപ്പോർട്ടുകൾ.

60 ശതമാനത്തോളം അമേരിക്കക്കാർക്ക് അതിശൈത്യത്തിന്‍റെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നൂറുകണക്കിനു വിമാന സർവീസുകൾ റദ്ദാക്കിയതോടെ ആയിരങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞില്ല. ആയിരക്കണക്കിനു വീടുകളും വാഹനങ്ങളും മഞ്ഞിൽ പുതഞ്ഞു. ന്യൂയോർക്ക് സംസ്ഥാനത്തെ ബഫലോ നഗരത്തിലാണ് ഏറ്റവും അധികം നാശമുണ്ടായത്. ന്യൂയോർക്കിൽ 27 പേരും ഒഹായോയിൽ പത്തു പേരും മരിച്ചു.

കാറിനുള്ളിൽ മരിച്ച നിലയിലാണ് ഏതാനും പേരെ കണ്ടെത്തിയത്. മിസൗറി, വിസ്കോൺസിൻ, കൻസാസ്, കൊളറാഡോ, ഫ്ളോറിഡ, ജോർജിയ, ടെക്സസ് എന്നിവിടങ്ങളിലും ശീതക്കൊടുങ്കാറ്റ് നാശം വിതച്ചു.

കാനഡയ്ക്കു സമീപമുള്ള ഗ്രേറ്റ് ലേക്ക് മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെയുള്ള പ്രദേശം ശീതക്കൊടുങ്കാറ്റ് ഭീഷണിയിലാണ്. ഏതാനും ദിവസംകൂടി ശീതക്കൊടുങ്കാറ്റ് തുടരുമെന്നാണു പ്രവചനം. അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ