• Logo

Allied Publications

Middle East & Gulf
വായന ഒരു മികച്ചസാംസ്കാരിക പ്രവർത്തനം: ഐസിഎഫ്
Share
കുവൈറ്റ്: ഏറ്റവും മികച്ച ഒരു സാംസ്കാരിക പ്രവർത്തനമാണ് വായനയെന്ന് ഐസിഎഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ന്ധവായനയുടെ വിപ്ലവം’ സാംസ്കാരിക സെമിനാറിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഐസിഎഫ്. മുഖപത്രമായ പ്രവാസി വായനയുടെ പ്രചാരണ കാലത്തിന് സമാപനം കുറിച്ചുകൊണ്ടായിരുന്നു സാംസ്കാരിക സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.

പുതിയ ചിന്താഗതികളിലേക്കും ആശയങ്ങളിലേക്കും മനുഷ്യനെ കൈപിടിച്ചുയർത്തുന്ന മഹത്തായൊരു പ്രക്രിയയാകുന്നു വായന. വിചാര വിപ്ലവത്തിന്‍റെ വാതായനങ്ങൾ തുറന്നിടുന്നതിലൂടെ വായന മനുഷ്യനെ സ്വയം സംസ്കരിക്കുന്നു. ജീവിക്കുന്ന പ്രദേശത്തിനപ്പുറത്തുള്ള വിശാലമായ ലോകത്തെ മനുഷ്യന്‍റെ ജീവിതവും ആവാസ വ്യവസ്ഥിതിയും പാരിസ്ഥിതികവും മാനവികവുമായ പ്രശ്നങ്ങളും മനസിലാക്കുന്നതിന് വായന മനുഷ്യനെ സഹായിക്കുന്നു.

വായന ഒരു ധൈഷണി വ്യായാമം ആകുന്നു. ഓരോ വായനയിലൂടെയും പുതിയ മനുഷ്യനായി ജനിക്കുന്നവർ സമൂഹത്തിൽ വിപ്ലവത്തിന് ചുക്കാൻ പിടിക്കുകയാണ് ചെയ്യുന്നത്.

നിരവധി ശ്രോതസുകളിൽ നിന്ന് ധാരാളം ഇൻഫർമേഷൻ ലഭ്യമായ ഈ ഡിജിറ്റൽ കാലത്ത് വായനയിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ ഉറവിടം ആധികാരികമാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ് . തെറ്റായ സന്ദേശങ്ങൾ കൈമാറി ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാനും സമൂഹത്തെ വഴിതിരിച്ചു വിടാതിരിക്കാനും ആധികാരികമായ സോഴ്സുകളെ ആശ്രയിക്കണം. പരന്ന വായനയോടൊപ്പം ആവശ്യമുള്ള വിഷയങ്ങളും മേഖലകളും തെരഞ്ഞെടുത്ത് നൈപുണ്യം നേടാൻ ശ്രമിക്കുന്നതും അത്യാവശ്യമാണ്.

എഴുത്തുകാരനായിരിക്കുക എന്നതിനേക്കാൾ നല്ലൊരു വായനക്കാരനായിരിക്കുക എന്നതാണ് പ്രധാനം. വായനകളിൽ നിന്നാണ് ആശയങ്ങൾ രൂപപ്പെടുന്നത്. ആ ആശയങ്ങളിലൂടെയാണ് പുതിയ ലോകം സാധ്യമാകുന്നതെന്നും സാംസ്കാരിക സെമിനാർ അഭിപ്രായപ്പെട്ടു.

ഫർവാനിയ ഐസിഎഫ്. ഹാളിൽ നടന്ന സംഗമത്തിൽ ഐസിഎഫ്. ഫർവാനിയ സെൻട്രൽ പ്രസിഡന്‍റ് സുബൈർ മുസ്ലിയാർ പെരുന്പട്ട അധ്യക്ഷനായിരുന്നു. ഐ.സി. ദഅ്വാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ ഒ.പി (കെ.കഐംഎ), അബൂ മുഹമ്മദ് (ഐസിഎഫ്.), അബൂബക്കർ സിദ്ദീഖ് കൂട്ടായി (ആർ.എസ്‌സി.) എന്നിവർ പ്രസംഗിച്ചു. ഐസിഎഫ്. നാഷനൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. നസീർ വയനാട് സ്വാഗതവും ഷൗക്കത്ത് പാലക്കാട് നന്ദിയും പറഞ്ഞു.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി