• Logo

Allied Publications

Europe
വേതനവർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ നഴ്സുമാർ സമരത്തിൽ
Share
ലണ്ടൻ: ബ്രിട്ടനിലെ നഴ്സുമാർ വേതനവർധന ആവശ്യപ്പെട്ട് സമരത്തിൽ. ഇംഗ്ലണ്ട്, വെയിത്‌സ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ പതിനായിരക്കണക്കിനു നഴ്സുമാർ രണ്ടു ദിവസത്തെ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണു റിപ്പോർട്ട്.

ചൊവ്വാഴ്ച ജോലിക്കു കയറില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനിടെ അടിയന്തര ചികിത്സയ്ക്കുമാത്രമേ തയാറാകൂ. സമരദിവസങ്ങളിൽ ആശുപത്രി സേവനത്തിനു സൈന്യത്തിന്‍റെ സഹായം സർക്കാർ തേടിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ വേതനത്തിൽ 19 ശതമാനം വർധന വേണമെന്നാണു ബ്രിട്ടനിലെ ഏറ്റവും വലിയ നഴ്സിംഗ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ആവശ്യപ്പെട്ടിരിക്കുന്നത്. 106 വർഷത്തെ പാരന്പര്യമുള്ള ആർസിഎൻ സമരത്തിനിറങ്ങുന്നതും ഇതാദ്യമാണ്.

നഴ്സുമാരോടു വലിയ ബഹുമാനമുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു.

ഇന്ധനത്തിന്‍റെയും അവശ്യസാധനങ്ങളുടെയും വില കുതിച്ചുയർന്നതോടെ ബ്രിട്ടീഷ് തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. റെയിൽ, പോസ്റ്റ്, എയർപോർട്ട്, ജീവനക്കാരും അഭിഭാഷകരും മുന്പ് സമരം നടത്തിയിരുന്നു.

ഒക്ടോബറിൽ ബ്രിട്ടനിലെ പണപ്പെരുപ്പം 11.1 ശതമാനംവരെയെത്തുകയുണ്ടായി. നവംബറിൽ 10.7 ആയി താണെങ്കിലും അത് വലിയ ആശ്വാസം നല്കുന്നില്ല. സന്പദ്‌വ്യവസ്ഥ മാന്ദ്യത്തെ നേരിടുകയാണെന്നും 2024ന്‍റെ മധ്യംവരെ ഇതു തുടരാമെന്നുമാണു കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിട്ടുള്ളത്.

അതേസമയം, സ്കോട്ട്‌ലന്‌ഡിൽ സമരമില്ല. ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ മുന്നോട്ടുവച്ച ശന്പളവർധന പാക്കേജ് അംഗീകരിച്ച് സമരം ഉപേക്ഷിക്കാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു.

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ