• Logo

Allied Publications

Middle East & Gulf
ടൂറിസം രംഗത്തെ കേരളത്തിലെ സാധ്യതകൾ അനന്തം: സന്തോഷ് ജോർജ് കുളങ്ങര
Share
കുവൈറ്റ് സിറ്റി: സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് ടൂറിസം രംഗത്ത് കേരളത്തിൽ ധാരാളം സാധ്യതകളാണുള്ളതെന്ന് സന്തോഷ് ജോർജ് കുളങ്ങര. ഐടി കഴിഞ്ഞാൽ കൂടുതൽ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും ലോകോത്തര നിലവാരത്തിൽ പദ്ധതികൾ കൊണ്ടുവന്നാലേ വിജയിപ്പിക്കാനാകൂ എന്നും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം കൂടിയായ സന്തോഷ് ജോർജ് കുളങ്ങര കുവൈറ്റിൽ പറഞ്ഞു.

കേരളത്തിന്‍റെ സംസ്കാരം, ഭൂപ്രകൃതി, പാരന്പര്യം, ചരിത്രം, ഭക്ഷണം, കാർഷിക വൈവിധ്യം എന്നവീയിലൂന്നിയ പുതിയ ടൂറിസം സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. നിക്ഷേപകർ കേരളത്തെ അറിഞ്ഞുകൊണ്ട് വേണം വരാൻ. ടൂറിസം രംഗത്ത് നിരവധി കന്പനികൾ വിജയം കൈവരിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ടന്നും സന്തോഷ് ജോർജ് കൂട്ടിച്ചേർത്തു.

പാലാ സെന്‍റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡന്‍റസ് അസോസിയേഷൻ (പാസ്കോസ്) കുവൈറ്റ് ചാപ്റ്ററിന്‍റെ 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗംമായി ’മിസ്റ്റർ എസ്.ജി.കെ @ കുവൈറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബാസിയ ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പൊതുയോഗത്തിൽ പാസ്കോസ് പ്രസിഡന്‍റ് കിഷോർ സെബാസ്റ്റ്യൻ ചൂരനോലി അധ്യക്ഷത വഹിച്ചു. പാസ്കേസിന്‍റെ പ്രഥമ പ്രസിഡന്‍റ് മോഹൻ ജോർജ് ആശംസയർപ്പിച്ചു.

പരിപാടിയോടനുബന്ധിച്ചു തുടർന്നു നടത്തിയ ചോദ്യോത്തര വേളയിൽ വിവിധ സ്കൂളുകളെ പ്രധിനിധികരിച്ചൂ എത്തിയ കുട്ടികളുമായും മുതിർന്നവരുമായും സേന്താഷ് സംവദിക്കുകയുണ്ടായി. ഇനിയുള്ള കാലം മുഴുവൻ ഏത് ജോലി ചെയ്താൽ മടുക്കില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ, അവിടെ ജോലി ചെയ്യണമെന്നും ചരിത്രത്തിന്‍റെ ഭാഗമായി ഒരു ദിവസം മാറണമെന്ന സ്വപ്നം കാണണമെന്നും കുട്ടികേളാടെ അദ്ദേഹം ആഹ്വാനം ചെയ്തു.

ജനറൽ സെക്രട്ടറി റോജി മാത്യു സ്വാഗതവും പ്രേഗ്രാം കണ്‍വീനർ സിബി തോമസ് നന്ദിയും രേഖപ്പെടുത്തി. കുമാരി മിറിയം ജോർജ് കോലടിയുടെ നൃത്തവും ബ്ലഡ് ഡോണേഴ്സ് കുവൈറ്റ് (ബിഡികെ)യും ഡി.കെ ഡാൻസ് ഗ്രൂപ്പും ചേർന്ന് അവതരിപ്പിച്ച ഫ്ളാഷ്മോബും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പരിപാടിയിൽ കുവൈറ്റിലെ വിവിധ സംഘടനാ നേതാക്കളും വ്യവസായിക പ്രമുഖരും പങ്കെടുത്തു.

ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്.
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചത
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ.
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എ
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.
അബ്ദുൾ റഹീമിന്‍റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദു
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി.
മസ്‍കറ്റ്: ഒ­മാ­നില്‍ മ­ഴ­ക്കെ­ടു­തി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 18 ആയി.