• Logo

Allied Publications

Middle East & Gulf
യുഎഇ ദേശീയ ദിനം: 51 മീറ്റർ കേക്ക് തയാറാക്കി ആഘോഷം
Share
ഷാർജ: യുഎഇ അമ്പത്തൊന്നാം ദേശീയദിന ആഘോഷത്തിൽ ഭീമൻ കേക്കുമായി യാബ് ലീഗൽ സർവീസസ്. 51 മീറ്റർ നീളത്തിലാണ് കേക്ക് തയാറാക്കിയത്.

ഷാർജയിലെ യാബ് ലീഗൽ സർവീസസിന്‍റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിന്‍റെ ഉദ്‌ഘാടനം ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുൾ അസീസ് ഹുമൈദ് സഖർ അൽ ഖാസിമിയും യാബ് ലീഗൽ സർവീസസ് സിഇഒയും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശേരിയും ചേർന്ന് നിർവഹിച്ചു.

പോറ്റമ്മ നാടെന്ന് വിശേഷിപ്പിക്കുന്ന യുഎഇയോടുള്ള ആദര സൂചകമായാണ് ഇത്തരത്തിലൊരു ആഘോഷം നടത്തിയതെന്ന് സലാം പാപ്പിനിശേരി വ്യക്തമാക്കി.

ചടങ്ങിൽ താമദ് ഹമദ് അബു ഷിഹാബ് (Member of The Federal National Council), അലി സയിദ് അൽ ഖാബി (Ex Advisor To Executive Council Of Dubai), എഞ്ചിനീയർ ആലിയ അൽകാന്തി (Acting Director Of Speakers Office Federal National Council), അഡ്വ. മുഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ സുഐദി, യാബ് ലീഗൽ സർവീസസ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത