• Logo

Allied Publications

Europe
ഇന്ത്യയുമായി പുതിയ സ്വതന്ത്രവ്യാപാരക്കരാർ: സുനാക്
Share
ലണ്ടൻ: ഇന്ത്യയുമായി പുതിയ സ്വതന്ത്ര വ്യാപാരക്കരാർ നടപ്പാക്കുമെന്നും ഇന്തോപസഫിക് മേഖലയിൽ കൂടുതൽ സഹകരണം വർധിപ്പിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം സുനാക് ആദ്യമായാണ് രാജ്യത്തിന്‍റെ വിദേശനയത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നത്.

നിലവിലെ നയത്തിൽനിന്ന് മാറി, സ്വതന്ത്രവും തുറന്നതുമായ സമീപനം സ്വീകരിക്കുമെന്ന് ഇന്ത്യൻ വംശജനായ സുനാക് പറഞ്ഞു. ചൈനയെ മാത്രം കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിൽനിന്ന് ബ്രിട്ടൻ പിന്നോട്ടു പോകുമെന്നാണു സുനാക് നൽകുന്ന സൂചന.

രാഷ്‌ട്രീയത്തിൽ എത്തുന്നതിനു മുന്പ്, വ്യാപാരത്തിലായിരുന്നു തന്‍റെ നിക്ഷേപമെന്നും ഇന്തോപസഫിക് മേഖലയിലെ അവസരം ശ്രദ്ധിക്കേണ്ടതാണെന്നും സുനാക് പറഞ്ഞു. 2050 ഓടെ ആഗോള വളർച്ചയുടെ പകുതി ഈ മേഖലയിൽനിന്നായിരിക്കും.

അതിനാൽ, ഇന്ത്യയുമായും ഇന്തോനേഷ്യയുമായും പുതിയ സ്വതന്ത്രവ്യാപാരക്കരാറുകളിൽ ഏർപ്പെടുമെന്നും സുനാക് പറഞ്ഞു. ഇന്ത്യഇംഗ്ലണ്ട് സ്വതന്ത്ര വ്യാപാരക്കരാറിനായി ജനുവരിയിൽ ചർച്ചയാരംഭിച്ചു. കഴിഞ്ഞ ദീപാവലിയിൽ കരാറിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.