• Logo

Allied Publications

Middle East & Gulf
മലയാളി മീഡിയ ഫോറത്തിന് പുതു നേതൃത്വം
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം 2023 24 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു . നിക്സണ്‍ ജോർജ് (ഏഷ്യാനെറ്റ് ടിവി) ജനറൽ കണ്‍വീനറായും ജലിൻ തൃപ്രയാർ (ജയ്ഹിന്ദ് ടി വി) ഹബീബ് മുറ്റിച്ചൂർ (മിഡ്ലൈൻ) എന്നിവർ കണ്‍വീനർമാരായും തെരഞ്ഞെടുക്കപെട്ടു.

സിദ്ധിഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും ചുമതലയേറ്റു. വാർഷിക പ്രോഗ്രാം കലണ്ടർ സമിതിയിലേക്ക് ഫാറൂഖ് ഹമദാനി കണ്‍വീനറും ഗിരീഷ് ഒറ്റപ്പാലം ജോയിന്‍റ് കണ്‍വീനറുമായ കമ്മറ്റിയും നിലവിൽ വന്നു. ജനോപകാരപ്രദമായ പരിപാടികൾ ഏകോപിപ്പിച്ച് മലയാളി മീഡിയ ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് എംഎംഎഫ് പ്രതിനിധികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത