• Logo

Allied Publications

Middle East & Gulf
കേരളോസവം 2022 സംഘടിപ്പിക്കുന്നു
Share
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യുഎഇയുടെ അന്പിയൊന്നാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളോത്സവം 2022 സംഘടിപ്പിക്കുന്നു.

ഡിസംബർ 3 ശനിയാഴ്ച 5ന് ഫുജൈറ കോർണിഷിൽ വെച്ച് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ നാടൻ കലകൾ, നാടൻ വാദ്യങ്ങൾ, നാടൻ ഭക്ഷണശാലകൾ, പുസ്തകശാല, വിവിധ കലാപരിപാടികൾ, സിനിമാ പിന്നണി ഗായകൻ നജീം ഹർഷദ് നയിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം തുടങ്ങിയവയോടെയാണ് കേരളോത്സവം അരങ്ങേറുന്നത്.

കേരളോത്സവത്തിൽ വിശിഷ്ട അതിഥിയായി കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പങ്കെടുക്കും. കേരളോത്സവത്തിന്‍റെ വിജയത്തിനായി സ്വാഗത സംഘത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തികരിച്ചു വരുന്നതായി സ്വാഗതസംഘം ചെയർമാൻ മോയിൻ ഓലിക്കൽ, കണ്‍വീനർ ഉസ്മാൻ മങ്ങാട്ടിൽ എന്നിവർ അറിയിച്ചു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത