• Logo

Allied Publications

Middle East & Gulf
മർസ ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്‍റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട്ഒൗട്ടിൽ തൃശൂർ ജേതാക്കൾ
Share
ദോഹ: ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി മർസ ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്‍റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട് ഒൗട്ട് മത്സരത്തിൽ തൃശൂർ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണർ അപ്പ്. അബുഹമൂർ ഇറാനി സ്കൂളിൽ നടന്ന പെനാൽറ്റി ഷൂട്ട്ഒൗട്ട് മത്സരം മർസ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജിഫിൻ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകൾ പങ്കെടുത്തു.

വിജയികൾക്ക് മർസ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഷാഫി ബിൻ ഹംസ ട്രോഫി സമ്മാനിച്ചു. അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് ജിഫിൻ, മാനേജർ ഷംസീർ ഖാൻ, ചീഫ് അക്കൗണ്ടന്‍റ് സഹീർ സി.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ അഹമ്മദ് പാതിരിപ്പറ്റ, വിഷൻ മീഡിയ പ്രതിനിധികളായ അബ്ദുൾ ഫത്താഹ് നിലന്പൂർ, നസീമ വലിയകത്ത് എന്നിവർ പങ്കെടുത്തു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത