• Logo

Allied Publications

Americas
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്മാർക്ക് ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും കോൺഗ്രസിലെ അധോസഭയായ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയെടുത്തു. 435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 സീറ്റുകൾ അവർ ഉറപ്പിച്ചു.

കലിഫോർണിയ സംസ്ഥാനത്തെ 27ാം ഡിസ്ട്രിക്ടിൽ മൈക് ഗാർസിയ സീറ്റ് നിലനിർത്തിയതോടെയാണിത്. എട്ടിനു നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പൂർണമായി വന്നിട്ടില്ല. റിപ്പബ്ലിക്കന്മാർ 223 വരെ സീറ്റുകൾ നേടുമെന്നാണു കരുതുന്നത്. ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം നാമമാത്രമെങ്കിലും പ്രസിഡന്‍റ് ജോ ബൈഡന്‍റ് പദ്ധതികൾക്കു തടയിടാനുള്ള അവസരം ഇതോടെ റിപ്പബ്ലിക്കന്മാർക്കു വന്നുചേർന്നിരിക്കുകയാണ്. അതേസമയം, ഉപരിസഭയായ സെനറ്റിൽ ഭരണപക്ഷ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുണ്ട്.

ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി അടുത്ത സ്പീക്കറാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്
ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്‌ട്രേ