• Logo

Allied Publications

Europe
ഉമ്മൻ ചാണ്ടി കേരളത്തിലേയ്ക്കു മടങ്ങി
Share
ബെർലിൻ: ബെർലിനിലെ ചാരിറ്റെ ഹോസ്പിറ്റലിൽ വിദഗ്ധ ചികിൽസയ്ക്കെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലേയ്ക്ക് മടങ്ങി. ബുധനാഴ്ച രാവിലെ ബെർലിനിൽ നിന്നും ഖത്തർ എയർവേയ്സിന്‍റെ വിമാനത്തിൽ ദോഹ വഴിയാണ് ഉമ്മൻ ചാണ്ടിയും സംഘവും യാത്രയായത്.

തൊണ്ടയിലെ രോഗത്തിനു ചാരിറ്റി ഹോസ്പിറ്റലിൽ ലേസർ ചികിൽസയ്ക്ക് വിധേയനായ ഉമ്മൻ ചാണ്ടിയെ ശനിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി വിട്ട അദ്ദേഹത്തിന് ഒരു മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്.

ഉമ്മൻ ചാണ്ടിയോടൊപ്പം മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ബെന്നി ബഹനാൻ എംപിയും കൂടാതെ സഹായ ക്രമീകരണങ്ങൾക്കായി ജർമനിയിൽ ജോലി ചെയ്യുന്ന ഐടി എൻജിനീയറും ഒഐസിസി ഗ്ലോബൽ സെക്രട്ടറിയും ഒഐസിസി യൂറോപ്പ് കോഓർഡിനേറ്ററുമായ ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കലും ഉണ്ടായിരുന്നു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.