• Logo

Allied Publications

Americas
യുവാക്കൾ ഡെമോക്രാറ്റിക് പാർട്ടിക്കൊപ്പം
Share
വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ യുവജനപങ്കാളിത്വമുണ്ടായതായും യുവാക്കൾ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടു ചെയ്തെന്നും പഠനം. യുവാക്കളുടെ വോട്ടുകൾ ഡെമോക്രാറ്റിക് പാർട്ടിക്കു കൂടുതലായി ലഭിച്ചതിനാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് നിലവിൽ ലീഡ്. 100 അംഗ സെനറ്റിൽ 48 സീറ്റുകളാണ് ഇരുപാർട്ടിക്കുമുള്ളത്. അന്തിമഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. 18നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 27 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി ടഫ്റ്റ് യൂണിവേഴ്സിറ്റിയുടെ സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓൺ സിവിക് ലേണിംഗ് ആൻഡ് എൻഗേജ്മെന്‍റ് (സർക്കിൾ) പറഞ്ഞു.

മുപ്പതുവർഷത്തിനിടെ, ഏറ്റവും കൂടുതൽ യുവജനപങ്കാളിത്വമുള്ള ഇടക്കാല തെരഞ്ഞെടുപ്പാണു ചൊവ്വാഴ്ച നടന്നത്. ഫ്ലോറിഡ, ജോർജിയ, മിഷിഗൺ, നോർത്ത് കരോളിന, ന്യൂ ഹാംഷെയർ, നേവാഡ, ഓഹിയോ, പെൻസിൽവേനിയ, വിസ്കോസിൻ സംസ്ഥാനങ്ങളിൽ 31 ശതമാനം യുവാക്കൾ സമ്മതിദാനാവകാശം വിനിയോഗിച്ചു.

സെൻ്റ് പോൾസ് & സെൻ്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്‍റൺ ടൂർണമെന്‍റ് വിജയകരമായി.
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്‍ററിൽ ഏപ്രിൽ 13, 14 വാരാന്ത്യങ്ങളിൽ സെന്‍റ് പോൾസ് & സെൻ്റ് പീറ്റേഴ്സ് ചർ സംഘടിപ്പിച്ച
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്.
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയസുകാരനെ വെടിവച്ചു കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ
ഫിലഡൽഫിയ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു.
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ ആഭിമുഖ്
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സംയുക്ത സ്വീകരണം നൽകി.
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് , മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്‍റ് യൂത്ത
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.