• Logo

Allied Publications

Americas
അരിസോണ സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ജയം
Share
അരിസോണ: നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ അരിസോണയിൽ നിന്നുള്ള സെനറ്റ് സീറ്റിൽ ഡെമോക്രാറ്റുകൾക്ക് ജയം. നവംബർ 11ന് വോട്ടെണ്ണൽ 83 ശതമാനം പൂർത്തിയായപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി മാർക്ക് കെല്ലിക്ക് പോൾ ചെയ്ത വോട്ടിന്‍റെ 51.8% (1,128917) വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർഥി റിപ്പബ്ലിക്കൻ പാർട്ടിയുടെ ബ്ലേക്ക് മാസ്റ്റേഴ്സിന് 46.1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥി വിക്ടർ 46189 (2.1%) വോട്ടുകൾ നേടി. ഇതോടെ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റിക് പാർട്ടിക്കും 49 സീറ്റുകൾ വീതം ലഭിച്ചു.

ഇനി തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നതു നവേദയിൽ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോർട്ടുകളനുസരിച്ചു ഇഞ്ചോടിഞ്ച് മൽസരമാണ് അവിടെ നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ആഡം ലക്സൾട്ടിനു 48.5% (467208) വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കാതറിൻ കോർട്ട്സ് മസ്റ്റോൻ 48.4% (466387) വോട്ടുകളുമാണ് ഉള്ളത്.

ഇവിടെ 94 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ രണ്ടു പേർക്കും 50% വോട്ടുകൾ നേടാനായിട്ടില്ല. ജോർജിയയിൽ റണ്‍ഓഫ് മത്സരത്തിനു വേദിയൊരുങ്ങി കഴിഞ്ഞു. രണ്ടു സീറ്റുകളിൽ ഒന്നു നേടിയാൽ ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷം ഉറപ്പിക്കാം. യുഎസ് ഹൗസ് അവസാന കക്ഷിനില ആകെ സീറ്റ് 435, റിപ്പബ്ലിക്കൻസ് 211,െ ഡമോക്രാറ്റിക് 199, ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിക്കണം.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ