• Logo

Allied Publications

Americas
അരിസോണ സെനറ്റ് സീറ്റിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ജയം
Share
അരിസോണ: നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ അരിസോണയിൽ നിന്നുള്ള സെനറ്റ് സീറ്റിൽ ഡെമോക്രാറ്റുകൾക്ക് ജയം. നവംബർ 11ന് വോട്ടെണ്ണൽ 83 ശതമാനം പൂർത്തിയായപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി മാർക്ക് കെല്ലിക്ക് പോൾ ചെയ്ത വോട്ടിന്‍റെ 51.8% (1,128917) വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർഥി റിപ്പബ്ലിക്കൻ പാർട്ടിയുടെ ബ്ലേക്ക് മാസ്റ്റേഴ്സിന് 46.1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥി വിക്ടർ 46189 (2.1%) വോട്ടുകൾ നേടി. ഇതോടെ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റിക് പാർട്ടിക്കും 49 സീറ്റുകൾ വീതം ലഭിച്ചു.

ഇനി തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നതു നവേദയിൽ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോർട്ടുകളനുസരിച്ചു ഇഞ്ചോടിഞ്ച് മൽസരമാണ് അവിടെ നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ആഡം ലക്സൾട്ടിനു 48.5% (467208) വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കാതറിൻ കോർട്ട്സ് മസ്റ്റോൻ 48.4% (466387) വോട്ടുകളുമാണ് ഉള്ളത്.

ഇവിടെ 94 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ രണ്ടു പേർക്കും 50% വോട്ടുകൾ നേടാനായിട്ടില്ല. ജോർജിയയിൽ റണ്‍ഓഫ് മത്സരത്തിനു വേദിയൊരുങ്ങി കഴിഞ്ഞു. രണ്ടു സീറ്റുകളിൽ ഒന്നു നേടിയാൽ ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷം ഉറപ്പിക്കാം. യുഎസ് ഹൗസ് അവസാന കക്ഷിനില ആകെ സീറ്റ് 435, റിപ്പബ്ലിക്കൻസ് 211,െ ഡമോക്രാറ്റിക് 199, ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിക്കണം.

ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്
ബോസ്റ്റൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്‌ട്രേ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി കേരള അസോസി