• Logo

Allied Publications

Americas
ജനാധിപത്യം എന്താണെന്ന് അമേരിക്കൻ ജനത ഒരിക്കൽക്കൂടി തെളിയിച്ചു: ബൈഡൻ
Share
വാഷിംഗ്ടൺ: ജനാധിപത്യം എന്താണെന്ന് അമേരിക്കൻ ജനത പറയുകയും ഒരിക്കൽക്കൂടി തെളിയിക്കുകയും ചെയ്തതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചിരുന്ന റിപ്പബ്ലിക്കൻ മുന്നേറ്റത്തെ ഡെമോക്രാറ്റിക് പാർട്ടിക്കു തടയാൻ സാധിച്ചതിനെത്തുടർന്നാണ് യുഎസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും 48 വീതം സീറ്റുകളാണുള്ളത്. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 207 സീറ്റും ഡെമോക്രാറ്റിക് പാർട്ടിക്ക് 183 സീറ്റും ലഭിച്ചു. 435 അംഗ ജനപ്രതിനിധി സഭയിൽ 391 സീറ്റുകളിലെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി 250 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം എന്നാൽ, കേവല ഭൂരിപക്ഷമായി 218 നേടാൻ സാധിച്ചിട്ടില്ല.

അന്തിമഫലം പുറത്തുവന്നിട്ടില്ലെന്നും ഡെമോക്രാറ്റിക് പാർട്ടി നന്നായി പോരാടിയെന്ന് വൈറ്റ് ഹൗസിൽചേർന്ന യോഗത്തിൽ ബൈഡൻ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റിന്‍റെ പാർട്ടി നേടുന്ന മികച്ച വിജയമാണ്, ബൈഡന്‍റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ നേടിയത്.

തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല.
ന്യൂയോർക്ക്: ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി